Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Delhi Blast

അൽ ഫലായിൽ ഡോക്ടർ നിയമനം തോന്നുംപടിയെന്ന് ഇഡി


ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തോടെ കേന്ദ്ര അന്വേഷണ ഏജൻസികളുടെ റഡാറിലായ ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റിയിൽ ഡോക്ടർമാരെ നിയമിച്ചതു പോലീസ് വേരിഫിക്കേഷനോ മറ്റു പരിശോധനകളോ ഇല്ലാതെയാണെന്ന് എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി).

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ രണ്ട് പേരും ചാവേറായി പ്രവർത്തിച്ചയാളും ഉൾപ്പെടെ മൂന്നു ഡോക്ടർമാരെക്കുറിച്ചാണു റിപ്പോർട്ട്. യൂണിവേഴ്സിറ്റിയുടെ പ്രമോട്ടർക്കെതിരേയുള്ള കള്ളപ്പണം വെളുപ്പിക്കൽ അന്വേഷണം നടത്തുന്ന ഇഡി ഡൽഹി കോടതിയിൽ വെള്ളിയാഴ്ച കുറ്റപത്രം സമർപ്പിച്ചിരുന്നു.

അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ജവാദ് അഹ്‌‌മദ് സിദ്ദിഖി (61), അൽ ഫലാ ചാരിറ്റബിൾ ട്രസ്റ്റ് എന്നിവർക്കെതിരേയാണ് പരാതി. വിദ്യാർഥികളുടെ ഫീസ് ഉപയോഗിച്ച് സിദ്ദിഖി അനധികൃത ഫണ്ടുകൾ സ്വരൂപിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു.

140 കോടി വിലമതിക്കുന്ന യൂണിവേഴ്സിറ്റിയുടെ ഭൂമിയും കെട്ടിടവും ഇഡി കണ്ടുകെട്ടിയിട്ടുണ്ട്. മൂന്ന് ഡോക്ടർമാരും രേഖകൾ പ്രകാരം മാത്രമായിരുന്നു ഡോക്ടർമാരെന്നും ദേശീയ മെഡിക്കൽ കമ്മീഷന്‍റെ അനുമതി നേടിയെടുക്കാനുള്ള തിരിമറികൾ നടത്തിയെന്നും കുറ്റപത്രത്തിലുണ്ട്.

ഭീകരപ്രവർത്തനങ്ങളിൽ ഉൾപ്പെട്ടുവെന്നു സംശയിക്കുന്ന മുസമ്മിൽ ഗനയ്, ഷഹീൻ സയ്ദ്, ഉമർ നബി എന്നിവർ സിദ്ദിഖിയുടെ അനുമതിയോടെയാണ് നിയമനം നേടിയതെന്ന് യൂണിവേഴ്സിറ്റി വൈസ് ചാൻസലറും പ്രിൻസിപ്പലും ഇഡിയെ അറിയിച്ചിട്ടുണ്ട്. സിദ്ദിഖി ഡോക്ടർമാർക്ക് വ്യാജ പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകൾ നൽകിയെന്നും ഇഡിയുടെ കണ്ടെത്തലുകളിലുണ്ട്.

National

വൈറ്റ്കോളർ ഭീകരവാദം: ഒരാൾകൂടി അറസ്റ്റിൽ

ശ്രീനഗർ: ജമ്മുകാഷ്മീരിൽ വൈറ്റ്കോളർ ഭീകരവാദ കേസുമായി ബന്ധപ്പെട്ട് ഒരാൾകൂടി അറസ്റ്റിൽ. ശ്രീനഗറിലെ ബടമാലൂ സ്വദേശിയായ തുഫൈൽ നിയാസ് ഭട്ടാണ് അറസ്റ്റിലായത്.
വൈറ്റ്കോളർ ഭീകരവാദ കേസിലെ അന്വേഷണവുമായി ബന്ധപ്പെട്ടാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്ന് പോലീസ് പറഞ്ഞു.

National

ചെങ്കോട്ട സ്ഫോടനം :സുരക്ഷാ നടപടികൾ കർശനമാക്കാൻ ഡൽഹി ലഫ്. ഗവർണറുടെ നിർദേശം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോ ടനത്തിനു പിന്നാലെ ഭീകരാക്രമണത്തിനെതിരേയുളള പ്രതിരോധ, മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ ഡൽഹി പോലീസിനോടു നിർദേശിച്ച് ലഫ്. ഗവർണർ വി.കെ. സക്സേന.

ഡോക്‌ടർമാരുടെ രേഖകളടക്കം സൂക്ഷിക്കുന്ന കേന്ദ്ര ഡാറ്റാബേസ് തയാറാക്കുന്നതുമുതൽ സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെ (മറ്റൊരാൾ ഉപയോഗിച്ച വാഹനം) വില്പനയിൽ വരെയുള്ള നിർദേശങ്ങളാണ് ലഫ്. ഗവർണർ പോലീസ് കമ്മീഷണർക്കും ചീഫ് സെക്രട്ടറിക്കും നൽകിയത്.

ആശുപത്രികളിൽ ജോലി ചെയ്യുന്ന ഡോക്‌ടർമാരുടെയും പാരാമെഡിക്കൽ ജീവനക്കാരുടെയും മെഡിക്കൽ ബിരുദങ്ങൾ ഉൾപ്പെടെയുള്ള വിവരങ്ങൾ കേന്ദ്ര ഡാറ്റാബേസ് തയാറാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്.

മെഡിക്കൽ പ്രൊഫഷണലുകൾ വിദേശരാജ്യങ്ങളിൽനിന്നാണു ബിരുദം നേടിയതെങ്കിൽ രണ്ടാംഘട്ട പശ്ചാത്തല പരിശോധനയ്ക്ക് വിവരങ്ങൾ പോലീസിനു കൈമാറണം. സെക്കൻഡ് ഹാൻഡ് വാഹനങ്ങളുടെയടക്കം വില്പനയിൽ ഏർപ്പെട്ടിരിക്കുന്ന ഡിജിറ്റൽ പ്ലാറ്റ്ഫോമുകളുമായും ഫിനാൻസർമാരുമായും കൂടിയാലോചന നടത്തണം. വാഹനത്തിന്‍റെ രജിസ്ട്രേഡ് ഉടമ യഥാർഥ ഉടമയേക്കാൾ വ്യത്യസ്തമാണെങ്കിൽ ഒരു കാരണവശാലും വാഹനം നിരത്തിലിറക്കാൻ അനുവദിക്കരുതെന്നും ലഫ്. ഗവർണർ നിർദേശിച്ചിട്ടുണ്ട്.

നിശ്ചിത അളവിൽ കൂടുതൽ അമോണിയം നൈട്രേറ്റ് വാങ്ങുന്നവരുടെ ഫോട്ടോകളടക്കമുള്ള വിവരങ്ങൾ ഡിജിറ്റൽ രേഖകളാക്കി സൂക്ഷിക്കാനും നിർദേശമുണ്ട്. ജനങ്ങളുടെ ചിന്തകളെ സ്വാധീനിക്കുന്ന തീവ്രവത്കരണ ഉള്ളടക്കങ്ങൾ ശാസ്ത്രീയമായി ട്രാക്ക് ചെയ്യാൻ സമൂഹമാധ്യമ പ്ലാറ്റ്ഫോമുകളുടെ തലവന്മാരുമായി കൂടിയാലോചന നടത്തണം.

റെയിൽവേ സ്റ്റേഷനുകൾ, മെട്രോ സ്റ്റേഷനുകൾ തുടങ്ങിയ പൊതു ഇടങ്ങളും തിരക്കേറിയ ചന്തകളും കർശനമായ സുരക്ഷാ ഓഡിറ്റിനു വിധേയമാക്കാനും പോലീസിനോട് ഗവർണർ ആവശ്യപ്പെടുന്നു.

National

ഡൽഹി ചാവേർ ആക്രമണ കേസിൽ ആറുപേർ എൻഐഎ കസ്റ്റഡിയിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ ഉൾപ്പെട്ട ഡോക്‌ടർമാരടക്കം നാലു പ്രധാന പ്രതികളെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) അറസ്റ്റ് ചെയ്തു. ഭീകരാക്രമണ കേസ് ഏറ്റെടുത്തശേഷം എൻഐഎ അറസ്റ്റ് ചെയ്തവരുടെ എണ്ണം ഇതോടെ ആറായി.

കഴിഞ്ഞ പത്തിനുണ്ടായ ചെങ്കോട്ട സ്ഫോടനത്തിൽ ചാവേറായി കൊല്ലപ്പെട്ട ഉമർ നബിയുടെ കൂട്ടാളികളായ ഇവരെ നേരത്തേ ജമ്മു കാഷ്മീർ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഡൽഹി പട്യാല ഹൗസ് കോടതിയിൽ ഹാജരാക്കിയ പ്രതികളെ പ്രിൻസിപ്പൽ ജഡ്ജി അഞ്ജു ബജാജ് ചന്ദ്ര പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.

ശ്രീനഗറിൽ പോലീസ് കസ്റ്റഡിയിലായിരുന്ന നാലു പ്രതികളെയും പട്യാല ഹൗസ് കോടതി ജഡ്ജിയുടെ വാറന്‍റിന്‍റെ അടിസ്ഥാനത്തിലാണ് എൻഐഎ അറസ്റ്റ് ചെയ്തത്. 15 പേരുടെ മരണത്തിനും നിരവധി പേർക്കു പരിക്കേൽക്കുന്നതിനും കാരണമായ കാർ ബോംബ് സ്ഫോടനം ആസൂത്രണം ചെയ്യുന്നതിലും ധനസഹായം നൽകുന്നതിലും സുഗമമാക്കുന്നതിലും നേരിട്ടു നിർണായക പങ്ക് വഹിച്ചവരാണു വെള്ളക്കോളർ ഭീകര ഗ്രൂപ്പിലെ അംഗങ്ങളായ പ്രതികളെന്ന് എൻഐഎ അറിയിച്ചു.

ഫരീദാബാദ് അൽ ഫല മെഡിക്കൽ കോളജിലെ ഡോക്‌ടർമാരും ഭീകരാക്രമണത്തിലെ പ്രധാന പങ്കാളികളുമായ ജമ്മു കാഷ്മീരിലെ പുൽവാമ സ്വദേശി മുസമിൽ ഷക്കീൽ ഗനായ്, അനന്ത്നാഗ് സ്വദേശി അദീൽ അഹമ്മദ് റാത്തർ, യുപിയിലെ ലക്നോ സ്വദേശി ഷഹീൻ സയീദ് എന്നിവരെയും ഷോപ്പിയാൻ സ്വദേശി മുഫ്തി ഇർഫാൻ അഹമ്മദ് വാഗയ് എന്നയാളെയുമാണ് എൻഐഎ അറസ്റ്റ് ചെയ്തത്. ജമ്മു കാഷ്മീരിൽനിന്നുള്ള അമീർ റാഷിദ് അലിയെയും ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെയും എൻഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.

ഡൽഹി ഭീകരാക്രമണ കേസ് ഭീകരവിരുദ്ധ ദേശീയ അന്വേഷണ ഏജൻസിക്കു കൈമാറിയതിനു ശേഷമുള്ള ഏറ്റവും പ്രധാനപ്പെട്ട അറസ്റ്റുകളാണിത്. സ്ഫോടനത്തിന് ഉപയോഗിച്ച കാറിന്‍റെ രജിസ്ട്രേഡ് ഉടമയാണ് അമീർ. ബോംബ് നിർമാണത്തിനും സ്ഫോടനത്തിനും സാങ്കേതികസഹായവും ലോജിസ്റ്റിക്കൽ സഹായവും നൽകിയത് ഡാനിഷാണെന്ന് അന്വേഷണ ഉദ്യോഗസ്ഥർ പറഞ്ഞു. പ്രതികളെ ചോദ്യം ചെയ്യുന്നതിലൂടെയും ഡിജിറ്റൽ തെളിവുകളുടെയും ഫോറൻസിക് വിശകലനത്തിന്‍റെയും അടിസ്ഥാനത്തിലും കൂടുതൽ അറസ്റ്റുകൾ ഉണ്ടായേക്കാമെന്ന് എൻഐഎ വ്യക്തമാക്കി.

ഡോ. ഗനായി, ഡോ. സയീദ് എന്നിവരുൾപ്പെടെയുള്ള പ്രതികൾ ഫരീദാബാദിലെ വാടക ഫ്ലാറ്റിൽ താമസിച്ചാണ് 2,900 കിലോ അമോണിയം നൈട്രേറ്റ്, മറ്റു സ്ഫോടകവസ്തുക്കൾ, രാസവസ്തുക്കൾ, ടൈമറുകൾ, അത്യാധുനിക തോക്കുകൾ അടക്കമുള്ള ആയുധങ്ങൾ തുടങ്ങിയവ ശേഖരിച്ചു വൻ ഭീകരാക്രമണ പദ്ധതി തയാറാക്കിയത്. ഗൂഢാലോചനയുടെ മുഴുവൻ രൂപരേഖകളും കൂട്ടിച്ചേർക്കാനും കമാൻഡ് ശൃംഖല കണ്ടെത്താനുമാണ് എൻഐഎയുടെ പ്രാഥമിക ശ്രമം.

National

കള്ളപ്പണം വെളുപ്പിക്കൽ ; അൽ ഫലാ ഗ്രൂപ്പ് ചെയർമാൻ ഇഡി കസ്റ്റഡിയിൽ

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിയമത്തിനു കീഴിൽ കഴിഞ്ഞ ദിവസം അറസ്റ്റിലായ അൽ ഫലാ ഗ്രൂപ്പ് ചെയർമാനെ ഡൽഹിയിലെ സാകേത് കോടതി 13 ദിവസത്തെ എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) കസ്റ്റഡിയിൽ വിട്ടു.

കുറ്റകൃത്യങ്ങളുടെ ഗൗരവവും അന്വേഷണം പ്രാരംഭഘട്ടത്തിലാണെന്നതും കണക്കിലെടുത്താണ് ഉത്തരവ്. ചൊവ്വാഴ്ച വൈകിട്ട് അറസ്റ്റിലായ ജവാദിനെ അർധരാത്രിയാണ് സാകേതിലെ അഡീഷണൽ സെഷൻസ് ജഡ്ജി ശീതൾ ചൗധരിയുടെ വീട്ടിലേക്കെത്തിച്ചത്. പുലർച്ചെ ഒന്ന് വരെ നീണ്ട തുടർപ്രക്രിയകൾക്കു ശേഷമാണ് തീരുമാനം.

വൻതോതിലുള്ള കള്ളപ്പണം വെളുപ്പിക്കലിലും അൽ ഫലാഹ് സർവകലാശാലയുടെ വ്യാജ അക്രഡിറ്റേഷൻ അവകാശവാദങ്ങളിലും സർലകലാശാലയിൽനിന്നുള്ള ഫണ്ട് വകമാറ്റലിലും ജവാദ് കുറ്റം ചെയ്തിട്ടുണ്ടെന്ന് വിശ്വസിക്കാൻ കാരണങ്ങളുണ്ടെന്ന് റിമാൻഡ് അപേക്ഷയിൽ ഇഡി വ്യക്തമാക്കുന്നു.

അൽ ഫലാഹ് സർവകലാശാലയ്ക്ക് യുജിസി അംഗീകാരമുണ്ടെന്ന അവകാശവാദം തെറ്റാണ്. എൻഎഎസി അക്രഡിറ്റേഷൻ സ്റ്റാറ്റസ് തെറ്റായാണ് കാണിക്കുന്നതെന്നും ഇഡി ആരോപിച്ചു.

വിദ്യാർഥികളുടെ ഫീസായും മറ്റും ശേഖരിച്ച 400 കോടിയിലധികം രൂപ ജവാദ് വകമാറ്റിയിട്ടുണ്ടെന്നും ഇയാളുടെ അടുത്ത ബന്ധുക്കൾ ഗൾഫ് രാജ്യങ്ങളിൽ സ്ഥിരതാമസമാക്കിയിട്ടുണ്ടെന്നും ഇഡി കോടതിയെ അറിയിച്ചു. ഈ സാഹചര്യത്തിൽ ജവാദിന്‍റെ അറസ്റ്റ് അനിവാര്യമാണെന്ന് ഇഡി കോടതിയെ അറിയിച്ചു.

ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് സർവകലാശാലയിലെ ഒന്നിലധികം ഡോക്‌ടർമാരിലേക്ക് അന്വേഷണം എത്തിയതോടെയാണ് അൽ ഫലാഹ് സർവകലാശാലയുടെ ഫണ്ടിംഗുകളിലേക്കും അന്വേഷണ ഉദ്യോഗസ്ഥരുടെ ശ്രദ്ധയെത്തിയത്. തീവ്രവാദ പ്രവർത്തനങ്ങളിൽ സർവകലാശാലാ അധികൃതർക്ക് നേരിട്ടു പങ്കുണ്ടോയെന്നത് പരിശോധിക്കുന്നുണ്ട്.

National

ജെയ്സർ വാനിയെ എൻഐഎ കസ്റ്റഡിയിൽ വിട്ടു

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ എൻഐഎ കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്ത കാഷ്മീർ സ്വദേശി ജെയ്സർ ബിലാൽ വാനിയെ ഡൽഹി കോടതി പത്തു ദിവസത്തേക്ക് എൻഐഎ കസ്റ്റഡിയിൽ വിട്ടു.

പ്രതിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യണമെന്നുള്ള എൻഐഎയുടെ ഹർജി കോടതി അംഗീകരിക്കുകയായിരുന്നു.

ഭീകരാക്രമണം നടത്തിയെന്നു വിശ്വസിക്കുന്ന ഡോ. ഉമർ നബിക്ക് സാങ്കേതിക സഹായം നൽകിയെന്ന് ചൂണ്ടിക്കാട്ടിയാണ് ജെയ്സറിനെ എൻഐഎ കഴിഞ്ഞ ദിവസം ശ്രീനഗറിൽനിന്ന് അറസ്റ്റ് ചെയ്തിരുന്നത്.

സ്ഫോടനത്തിൽ അന്വേഷണം നടത്തുന്ന എൻഐഎ രേഖപ്പെടുത്തിയ രണ്ടാമത്തെ അറസ്റ്റായിരുന്നു ജെയ്സറിന്‍റേത്.

National

ഡൽഹി സ്ഫോടനം: ഭീകരർ പദ്ധതിയിട്ടിരുന്നത് ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനെന്ന് എൻഐഎ

ന്യൂഡൽഹി: ഡൽഹി ചെങ്കോട്ടയ്ക്ക് സമീപം സ്ഫോടനം നടത്തിയ ഭീകരർ ഒക്ടോബർ 7ന് ഹമാസ് ഇസ്രായേലിൽ നടത്തിയതിന് സമാനമായ ആക്രമണം രാജ്യ തലസ്ഥാനത്ത് പദ്ധതിയിട്ടിരുന്നതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തി.

ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ചുള്ള ആക്രമണത്തിനായിരുന്നു പദ്ധതി. ചാവേർ ആക്രമണം നടത്തിയ ഉമർ ഉൻ നബിക്കൊപ്പം പ്രവർത്തിച്ച രണ്ടാമത്തെ ഭീകരനെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് എൻഐഎ ഇക്കാര്യം വ്യക്തമാക്കിയത്.

ജാസിർ ബിലാൽ വാനി എന്ന ഡാനിഷിനെ ചോദ്യം ചെയ്തതിൽ നിന്നാണ് ഡ്രോൺ ആക്രമണങ്ങളെ കുറിച്ച് വിവരം ലഭിച്ചത്. ആയുധങ്ങളും ബോംബുകളും വഹിക്കാൻ ശേഷിയുള്ള തരത്തിലേക്ക് ഭീകരർക്ക് വേണ്ടി ഡ്രോണുകൾ ഇയാൾ പരിഷ്കരിക്കാൻ ശ്രമിച്ചിരുന്നു.

ഇതുകൂടാതെ റോക്കറ്റുകൾ നിർമ്മിക്കാൻ ശ്രമിച്ചതിനും എൻഐഎ തെളിവുകൾ കണ്ടെത്തിയിട്ടുണ്ട്. ഡാനിഷ് ആണ് ഭീകരർക്ക് ഇതിനായി സാങ്കേതിക സഹായം നൽകിയിരുന്നത്. ജമ്മുകശ്മീർ സ്വദേശിയായ ഡാനിഷിനെ ശ്രീനഗറിൽ നിന്നാണ് പിടികൂടിയത്.

National

ചെങ്കോട്ട സ്ഫോടനം: പൊട്ടിത്തെറിച്ച കാർ ഇന്ത്യാ ഗേറ്റിലൂടെയും കർത്തവ്യപഥിലൂടെയും സഞ്ചരിച്ചതായി ദൃശ്യങ്ങൾ

ന്യൂഡൽഹി: സ്ഫോടക വസ്തുക്കൾ നിറച്ച കാറുമായി ഡൽഹി സ്ഫോടനത്തിന്‍റെ മുഖ്യ സൂത്രധാരൻ ഉമർ നബി സഞ്ചരിച്ചത് ഇന്ത്യാ ഗേറ്റ് ഉൾപ്പെടെയുള്ള ഡൽഹിയിലെ സുരക്ഷ മേഖലയ്ക്കുള്ളിലൂടെ. 1300ഓളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഡൽഹിക്ക് ഉള്ളിൽ ഉമർ സഞ്ചരിച്ച വഴികൾ പോലീസ് കണ്ടെത്തിയത്.

ഇന്ത്യ ഗേറ്റ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോദി റോഡ്, ഭാരകംബ റോഡ് തുടങ്ങി രാജ്യത്തിന്‍റെതന്നെ തന്ത്രപ്രധാനമായ മേഖലയിലൂടെയാണ് ഉമർ സ്ഫോടകവസ്തുക്കളുമായി കാറിൽ സഞ്ചരിച്ചത്. എന്നാൽ ഡൽഹിക്കുള്ളിൽ പ്രവേശിച്ചശേഷം ഒരിടത്തും ഉമറിന്‍റെ കാർ പോലീസ് പരിശോധന നേരിട്ടില്ലെന്നും സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമാണ്.

ഡൽഹിയിൽ വളരെ തിരക്കേറിയ നിസാമുദ്ദീൻ, അക്ബർ റോഡ്, സഫ്ദർജംഗ് ആശുപത്രി, കൊണാട്ട് പ്ലെയ്സ്, രാംലീല മൈദാൻ, ഡൽഹി ഗേറ്റ്, ദരിയ ഗഞ്ച് പോലീസ് സ്റ്റേഷൻ എന്നിവ കടന്നാണ് ഉമർ റെഡ് ഫോർട്ടിൽ എത്തുന്നത്.

സ്ഫോടനം നടന്ന ദിവസം രാവിലെ ബദൽപുർ ബോർഡർ വഴി ഉമർ കാറുമായി ഡൽഹിയിൽ പ്രവേശിച്ചു. രാവിലെ 9.17നും 9.48നും ഇടയിൽ, നിസാമുദ്ദീൻ, ഇന്ത്യാ ഗേറ്റ്, അക്ബർ റോഡ്, റെയിൽ ഭവൻ, കർത്തവ്യപഥ്, ലോധി റോഡ്, സഫ്ദർജംഗ് ഹോസ്പിറ്റൽ എന്നിവയുൾപ്പെടെ ഡൽഹിയുടെ ഹൃദയഭാഗത്തുകൂടി കാർ കടന്നുപോയി.

ഇടയ്ക്ക് വസീർപൂരിലെ ഒരു ചായക്കടയിൽ കാർ നിർത്തിയതായി സിസിടിവി ദൃശ്യങ്ങളിൽ കാണാം. പിന്നീട് കാർ ഉച്ചയ്ക്ക് 2.04ന് കൊണാട്ട് പ്ലെയ്സ് ഔട്ടർ സർക്കിളും 2.10ന് ഭാരകംബ റോഡും കടന്ന് 2.17ന് രാം ലീല മൈതാനിയിലെത്തി. തുടർന്ന് മൂന്നരയോടെ ചെങ്കോട്ടയ്ക്ക് സമീപം കാർ പാർക്ക് ചെയ്തു. 6.23ന് പാർക്കിംഗ് സ്ഥലത്തുനിന്ന് പുറത്തിറങ്ങിയ കാർ പതുക്കെ നീങ്ങി 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.

National

ഡൽഹി ചെങ്കോട്ട സ്ഫോടനം: മരണം 15 ആയി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.

അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽനിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു. കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്.

ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

അതേസമയം കുറ്റവാളികൾ ഏത് പാതാളത്തിൽ പോയി ഒളിച്ചാലും പിടികൂടുമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു.

Kerala

ഡൽഹി സ്ഫോടനം; ഉത്തരവാദികൾ ഏത് പാതാളത്തിൽ ഒളിച്ചാലും കണ്ടെത്തുമെന്ന് അമിത് ഷാ

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ ഉത്തരവാദികൾ ഏത് പാതാളത്തില്‍ ഒളിച്ചാലും കണ്ടെത്തുമെന്നും ഏറ്റവും കഠിനമായ ശിക്ഷ അവർക്കു നല്‍കുമെന്നും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ.

തിങ്കളാഴ്ച നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലിന്‍റെ (NZC) 32-ാമത് യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ചെങ്കോട്ടയിലെ കാര്‍ സ്‌ഫോടനത്തിലും ജമ്മുകാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്‌ഫോടനത്തിലും ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ചും രണ്ട് മിനിറ്റ് മൗനം ആചരിച്ചുമാണ് യോഗം ആരംഭിച്ചത്.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള സര്‍ക്കാര്‍ ഭീകരവാദത്തെ വേരോടെ പിഴുതെറിയാന്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധമാണെന്ന് അമിത് ഷാ പറഞ്ഞു. സ്ഫോടനത്തിന് പിന്നിലുള്ളവരെ പാതാളത്തിൽ നിന്നാണെങ്കിലും കണ്ടെത്തും. അവർക്ക് ഏറ്റവും കഠിനമായ ശിക്ഷ നൽകും. അന്വേഷണ സംഘം ഒരു സ്ഥലവും വിട്ടുപോകാതെ പരിശോധിക്കും.-അമിത് ഷാ പറഞ്ഞു.

വടക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നും കേന്ദ്രഭരണ പ്രദേശങ്ങളില്‍ നിന്നുമുള്ള ഉന്നത നേതാക്കളും ഉദ്യോഗസ്ഥരും യോഗത്തില്‍ പങ്കെടുത്തു. ഹരിയാന, ഹിമാചല്‍ പ്രദേശ്, പഞ്ചാബ്, രാജസ്ഥാന്‍, ഡല്‍ഹി, ജമ്മുകാഷ്മീര്‍, ലഡാക്ക്, ചണ്ഡീഗഡ് എന്നിവയാണ് നോര്‍ത്തേണ്‍ സോണല്‍ കൗണ്‍സിലില്‍ ഉള്‍പ്പെടുന്നവ.

മുഖ്യമന്ത്രിമാരായ നയാബ് സിംഗ് സൈനി (ഹരിയാന), സുഖ്‌വീന്ദര്‍ സിംഗ് സുഖു (ഹിമാചല്‍ പ്രദേശ്), ഭഗവന്ത് മന്‍ (പഞ്ചാബ്), ഭജന്‍ ലാല്‍ ശര്‍മ (രാജസ്ഥാന്‍), രേഖ ഗുപ്ത (ഡല്‍ഹി), ഒമര്‍ അബ്ദുള്ള (ജമ്മുകാഷ്മീര്‍) എന്നിവര്‍ യോഗത്തിൽ പങ്കെടുത്തു.

National

സർവകക്ഷിയോഗം വിളിക്കണം: ഖാർഗെ

ന്യൂഡൽഹി: ചെങ്കോട്ട ഭീകരാക്രമണത്തിന്‍റെ വെളിച്ചത്തിൽ, ബാഹ്യശക്തികളുടെ പിന്തുണ തുടർന്നും ലഭിക്കുന്ന വർധിച്ചുവരുന്ന തീവ്രവാദ ഭീഷണിയെക്കുറിച്ചു ചർച്ച ചെയ്യാൻ അടിയന്തരമായി സർവകക്ഷി യോഗം വിളിക്കണമെന്ന് കോണ്‍ഗ്രസ് പ്രസിഡന്‍റ് മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു.

രാജ്യത്തിന്‍റെ രഹസ്യാന്വേഷണ, ഭീകരവിരുദ്ധ സംവിധാനങ്ങൾ ശക്തിപ്പെടുത്താൻ കേന്ദ്രസർക്കാരിനുള്ള മുന്നറിയിപ്പാണ് ചെങ്കോട്ടയിലെ ഭീകരാക്രമണം. ഉത്തരവാദിത്വത്തിൽനിന്ന് ഒളിച്ചോടാൻ സർക്കാരിനു കഴിയില്ല. ഭീകരതയ്ക്കെതിരേ കോണ്‍ഗ്രസ് രാഷ്‌ട്രത്തോടൊപ്പം ഒറ്റക്കെട്ടായി നിലകൊള്ളുന്നു. -ഖാർഗെ പറഞ്ഞു.

ജമ്മു കാഷ്മീരിലെ നൗഗാം പോലീസ് സ്റ്റേഷനിലുണ്ടായ സ്ഫോടനത്തിൽ വിലയേറിയ ഒന്പതു ജീവൻ നഷ്‌ടപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ ഖാർഗെ ദുഃഖം രേഖപ്പെടുത്തി. പരിക്കേറ്റവർക്ക് ചികിത്സയ്ക്കുപുറമേ ഇരകൾക്കു മതിയായ നഷ്‌ടപരിഹാരം നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

National

ഡൽഹി സ്ഫോടനം: രണ്ടു ഡോക്‌ടർമാരടക്കം മൂന്നുപേർ കസ്റ്റഡിയിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയിലെ രണ്ട് ഡോക്‌ടർമാരുൾപ്പെടെ മൂന്നുപേർകൂടി കസ്റ്റഡിയിൽ.

സ്ഫോടനക്കേസിൽ ഇതിനോടകം അന്വേഷണ ഏജൻസികളുടെ റഡാറിനു കീഴിലായിരുന്ന ഹരിയാനയിലെ ധൗജ്, ബല്ലബ്ഗഡ്, ഖണ്ഡാവാലി, നൂഹ് എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിലാണ് ചാവേർ സ്ഫോടനം നടത്തിയ ഡോ. ഉമർ നബിയുമായി ബന്ധമുണ്ടെന്നു കരുതുന്ന മൂന്നുപേരെ കസ്റ്റഡിയിലെടുത്തത്. എൻഐഎയുടെ സഹകരണത്തോടെ ഡൽഹി പോലീസിന്‍റെ സ്പെഷൽ സെല്ലാണ് റെയ്ഡിനു നേതൃത്വം നൽകിയത്.

ഹരിയാനയിലെ നൂഹിൽനിന്ന് മുഹമ്മദ്, മുസ്താക്കിം എന്നീ അൽ ഫലാ സർവകലാശാലാ ഡോക്‌ടർമാരെയാണ് അറസ്റ്റ് ചെയ്തത്. വെള്ളക്കോളർ ഭീകരശൃംഖലയുമായി ബന്ധപ്പെട്ട് നേരത്തേ അറസ്റ്റിലായ ഡോ. മുസമ്മിൽ ഗനിയയുമായി ഇരുവർക്കും ബന്ധമുണ്ടെന്നാണു സംശയിക്കുന്നത്.

കസ്റ്റഡിയിലായ ഡോക്‌ടർമാരിലൊരാൾ ചെങ്കോട്ടയിൽ സ്ഫോടനം നടന്ന ദിവസം ഡൽഹിയിലുണ്ടായിരുന്നതായും പ്രാഥമിക അന്വേഷണത്തിൽ തെളിഞ്ഞിട്ടുണ്ട്. എയിംസിൽ ഒരു അഭിമുഖത്തിനായാണ് ഇയാൾ ഡൽഹിയിൽ എത്തിയതെന്ന് പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

നൂഹിൽ തന്നെ നടത്തിയ മറ്റൊരു റെയ്ഡിൽ ദബ്ബു എന്നറിയപ്പെടുന്ന ദിനേശ് എന്നൊരാളെ ലൈസൻസ് ഇല്ലാതെ വളങ്ങൾ വിറ്റതിനു കസ്റ്റഡിയിലെടുത്തു. അനധികൃത വ്യാപാരത്തിനുമപ്പുറത്തേക്ക് ദിനേശിന്‍റെ പ്രവർത്തനങ്ങളുണ്ടോയെന്നറിയാൻ അന്വേഷണം നടത്തിവരികയാണ്. ഭീകരസംഘടനയിലെ അംഗങ്ങൾ ഐഇഡി ബോംബുകൾ നിർമിക്കാൻ ഉപയോഗിക്കുന്ന എൻപികെ വളം വാങ്ങുന്നതിനായി 26 ലക്ഷം രൂപ സമാഹരിച്ചെന്നും മൂന്നു ലക്ഷം രൂപ ചെലവഴിച്ചതായും വാർത്തകൾ പുറത്തുവന്നിരുന്നു.

National

ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറക്കും; കനത്ത സുരക്ഷ ഒരുക്കിയിട്ടുണ്ടെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ  

 

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ സ്ഫോടനത്തിന് പിന്നാലെ അടച്ച ചെങ്കോട്ട സന്ദർശകർക്കായി ഇന്ന് തുറക്കും. ചെങ്കോട്ടയ്ക്ക് മുന്നിലെ റോഡ് ശനിയാഴ്ച പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരുന്നു.

സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കനത്ത സുരക്ഷ ക്രമീകരണങ്ങളാണ് ചെങ്കോട്ടയിൽ ഒരുക്കിയിരിക്കുന്നതെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. റെഡ് ഫോർട്ട് മെട്രോ സ്റ്റേഷൻ ഭാഗികമായി തുറന്നിട്ടുണ്ട്.

സ്ഫോടനത്തിന്‍റെ അവശിഷ്ടങ്ങൾ എല്ലാം നീക്കം ചെയ്ത ശേഷമാണ് നേതാജി സുഭാഷ് മാർഗ് വീണ്ടും ജനങ്ങൾക്കായി തുറന്നു കൊടുത്തത്. സ്ഫോടനത്തെ തുടർന്ന് തലസ്ഥാനത്തും വിവിധ സംസ്ഥാനങ്ങളിലും വ്യാപക പരിശോധന തുടരുന്നുണ്ട്.

National

ബോംബ് നിർമിക്കാൻ മൂന്നു ലക്ഷം രൂപയുടെ എൻപികെ രാസവളം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്‍റെ സൂത്രധാരന്മാരായ വൈറ്റ് കോളർ ഭീകരർ ബോംബ് നിർമാണത്തിനായി വാങ്ങിയത് മൂന്നു ലക്ഷം രൂപ വിലവരുന്ന 2600 കിലോ എൻപികെ രാസവളം.

ഹരിയാനയിലെ ഗുരുഗ്രാമിൽനിന്നും നൂഹിൽനിന്നും മറ്റു പട്ടണങ്ങളിൽനിന്നുമായാണ് രാസവളം സംഘടിപ്പിച്ചത്. ഇത് മറ്റു രാസവസ്തുക്കളുമായി സംയോജിപ്പിച്ചാണ് ഐഇഡി നിർമിച്ചത്.

ഇത്ര വലിയതോതിൽ രാസവളം വാങ്ങിയത് അന്വേഷണത്തിൽ നിർണായക തെളിവാകുമെന്ന് പോലീസ് വൃത്തങ്ങൾ പറഞ്ഞു.

സ്ഫോടനത്തിനുള്ള സാമഗ്രികൾ വാങ്ങാൻ ഡോ. മുസമ്മിൽ ഗാനായി, ഡോ. ആദീൽ അഹമ്മദ് റാത്തർ, ഡോ. ഷഹീൻ സയീദ്, ഡോ. ഉമർ നബി എന്നിവർ 26 ലക്ഷം രൂപ സംഘടിപ്പിച്ചിരുന്നു. ഈ പണം ഡോ. ഉമർ നബിയെയാണ് ഏൽപ്പിച്ചത്. ഈ പണം ഉപയോഗിച്ചാണു സ്ഫോടനത്തിൽ തകർന്നത് ഉൾപ്പെടെയുള്ള കാറുകൾ വാങ്ങിയത്.

National

ഡൽഹി സ്ഫോട‌നം; ഉത്തരവാദിത്വം അമിത് ഷാ  ഏറ്റെടുക്കണം: കോണ്‍ഗ്രസ്

ന്യൂഡൽഹി: പതിമൂന്ന് നിരപരാധികൾ കൊല്ലപ്പെട്ട ഡൽഹി സ്ഫോടനത്തിന്‍റെ ഉത്തരവാദിത്വം കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഏറ്റെടുക്കണമെന്ന് കോണ്‍ഗ്രസ്.

രഹസ്യാന്വേഷണ വിഭാഗത്തിന്‍റെ ആവർത്തിച്ചുള്ള പരാജയമാണ് ഇത്തരം ഭീകരപ്രവർത്തങ്ങൾക്കു കാരണമാകുന്നതെന്നും കോൺഗ്രസ് ആരോപിച്ചു.

ഇത്രയും വലിയ അളവിലുള്ള സ്ഫോടകവസ്തുക്കൾ തലസ്ഥാനത്തേക്ക് എങ്ങനെ എത്തിച്ചുവെന്നത് ഗുരുതരമായ ചോദ്യമാണെന്നും കോണ്‍ഗ്രസിന്‍റെ മാധ്യമവിഭാഗം തലവൻ പവൻ ഖേര ചോദിച്ചു.

National

ഭീകരാക്രമണപദ്ധതി ആസൂത്രണം ചെയ്തത് അഞ്ചു ഘട്ടങ്ങളായി

ന്യൂഡൽഹി: അന്വേഷണസംഘത്തിന്‍റെ പ്രാഥമിക കണ്ടെത്തലുകൾ പ്രകാരം അഞ്ചു ഘട്ടങ്ങളായാണു ഭീകരർ പദ്ധതികൾ ആസൂത്രണം ചെയ്തത്.

ആദ്യഘട്ടത്തിൽ ജയ്ഷ് ഇ മുഹമ്മദ്, അൻസാർ ഗസ്വത്ത് ഉൽ ഹിന്ദ് എന്നീ തീവ്രവാദ സംഘടനകളുമായി ചേർന്ന് ഭീകരപ്രവർത്തനങ്ങൾക്കുള്ള ശൃംഖല രൂപപ്പെടുത്തുകയായിരുന്നു ലക്ഷ്യം. രണ്ടാമതായി നൂതന സ്ഫോടകവസ്തുക്കൾ (ഐഇഡി) നിർമാണത്തിനായി അസംസ്കൃത വസ്തുക്കൾ ശേഖരിക്കുകയെന്നതായിരുന്നു. മൂന്നാംഘട്ടത്തിൽ ഐഇഡികൾ നിർമിക്കുന്നതും ലക്ഷ്യസ്ഥാനങ്ങൾ നിരീക്ഷിക്കുന്നതും ഉൾപ്പെടുത്തി.

നാലാമതായി മോഡ്യൂളിൽ ഉൾപ്പെട്ട അംഗങ്ങൾക്കിടയിൽ നിർമിച്ച ഐഇഡികൾ വിതരണം ചെയ്യുകയെന്നതായിരുന്നു. അവസാനഘട്ടത്തിൽ ലക്ഷ്യസ്ഥാനങ്ങളിൽ ഒരേസമയം സ്ഫോടനങ്ങൾ നടത്താനുമായിരുന്നു ആസൂത്രണം നടത്തിയത്.

ഓഗസ്റ്റിൽ പദ്ധതി നടപ്പാക്കാനായിരുന്നു ആദ്യം ലക്ഷ്യമിട്ടത്. എന്നാൽ സാങ്കേതിക തടസങ്ങൾ നിമിത്തം മാറ്റിവയ്ക്കുകയായിരുന്നുവെന്നാണ് അന്വേഷണസംഘം നൽകുന്ന സൂചന. വരും ദിവസങ്ങളിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ അറസ്റ്റുണ്ടായേക്കും.

ഡൽഹി സ്ഫോടനത്തിൽ ഫരീദാബാദിൽ അറസ്റ്റിലായ ഡോക്‌ടർമാരുടെ പങ്കിനെക്കുറിച്ചും അന്വേഷിച്ചുവരികയാണ്. ഇതോടൊപ്പം ഇവരുടെ സാന്പത്തിക ശൃംഖലയെയും പ്രവർത്തനരീതികളെയും കുറിച്ചുള്ള വ്യക്തമായ സൂചന ചോദ്യം ചെയ്യലിൽനിന്നു ലഭിച്ചതായും സൂചനയുണ്ട്.

National

അൽ ഫലാ യൂണിവേഴ്സിറ്റിക്ക് നോട്ടീസ്

ന്യൂഡൽഹി: ഭീകരബന്ധത്തിന്‍റെ പേരിൽ വിവാദത്തിലായ ഫരീദാബാദിലെ അൽ ഫലാ സർവകലാശാലയ്ക്കു കാരണംകാണിക്കൽ നോട്ടീസ് നൽകി നാഷണൽ അസസ്മെന്‍റ് ആൻഡ് അക്രഡിറ്റേഷൻ കൗണ്‍സിൽ (എൻഎഎസി).

സർവകലാശാലയുടെ വെബ്സൈറ്റിൽ അക്രഡിറ്റേഷനുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാലാണ് എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. അക്രഡിറ്റേഷൻ അവകാശം എൻഎഎസി മാനദണ്ഡങ്ങൾക്കു വിരുദ്ധവും തെറ്റിദ്ധരിപ്പിക്കുന്നതുമാണെന്ന് കൗണ്‍സിൽ വ്യക്തമാക്കി.

അൽ ഫലാ സർവകലാശാലയ്ക്കു കീഴിലുള്ള അൽ ഫലാ സ്കൂൾ ഓഫ് എൻജിനിയറിംഗിനും അൽ ഫലാ സ്കൂൾ ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിനും എൻഎഎസിയുടെ"എ' ഗ്രേഡുണ്ടെന്ന് തെറ്റായി അവകാശപ്പെട്ടതിനാണ് ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രകടനങ്ങൾ വിലയിരുത്തി റേറ്റിംഗ് നൽകുന്ന എൻഎഎസി നോട്ടീസ് നൽകിയിരിക്കുന്നത്. എൻജിനിയറിംഗ് കോളജിന് 2013ൽ "എ’ഗ്രേഡ് ലഭിച്ചിരുന്നെങ്കിലും ഇത് 2018ൽ കാലഹരണപ്പെട്ടെന്നും സ്കൂൾ ഓഫ് ഓഫ് എഡ്യുക്കേഷൻ ആൻഡ് ട്രെയിനിംഗിന് 2011ൽ ലഭിച്ച "എ’ഗ്രേഡ് 2016ൽ കാലഹരണപ്പെട്ടെന്നും നോട്ടീസിൽ പറയുന്നു.

ഇരു കോളജുകളുടെയും അക്രഡിറ്റേഷൻ കാലഹരണപ്പെട്ടിട്ടും എ ഗ്രേഡുകൾ ഉണ്ടെന്ന് അവകാശപ്പെട്ടതിനു സ്ഥാപനത്തിനെതിരേ എന്തുകൊണ്ട് നടപടിയെടുത്തില്ലെന്നു വിശദീകരിക്കാൻ സർവകലാശാല മാനേജമെന്‍റിനോട് നോട്ടീസിൽ ആവശ്യപ്പെടുന്നുണ്ട്. നോട്ടീസിൽ ഏഴു ദിവസത്തിനകം മറുപടി നൽകണമെന്നാണ് എൻഎഎസി ആവശ്യപ്പെട്ടിരിക്കുന്നത്. അൽ ഫലായെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങൾ ശക്തി പ്രാപിക്കുന്നതിനിടെ സർവകലാശാലയുടെ വെബ്സൈറ്റ് നിലയ്ക്കുകയും ചെയ്തു.

അതിനിടെ, സർവകലാശാലയുടെ ഫണ്ടിംഗും ഡോക്‌ടർമാരുടെ സാന്പത്തിക ഇടപാടുകളും എൻഫോഴ്സ്മെന്‍റ് ഡയറക്‌ടറേറ്റ് (ഇഡി) അന്വേഷിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. ഇഡി ഡയറക്‌ടറും ആഭ്യന്തരമന്ത്രി അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് സർവകലാശാലയുടെ സാന്പത്തിക സ്രോതസുകളെപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്തുന്നതിനുള്ള തീരുമാനമുണ്ടായതെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

National

ഡോ. ഷഹീന് പാക് ബന്ധം

ന്യൂഡൽഹി: ഡൽഹി സ്ഫോടനക്കേസിൽ അറസ്റ്റിലായ ലക്നോ സ്വദേശിനി ഡോ. ഷഹീന്‍ സഈദ് ജയ്‌ഷ് ഇ മുഹമ്മദ് ഭീകരസംഘടനയിലെ ഉന്നതരുമായി ബന്ധപ്പെട്ടിരുന്നതായി അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി.

പ്രത്യേകിച്ചും ജയ്‌ഷ് ഇ മുഹമ്മദ് തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആഫിറാബീവിയുമായി ഡോ. ഷഹീന് അടുത്ത ബന്ധമുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജയ്ഷിന്‍റെ വനിതാവിഭാഗമായ ജമാ അത്ത് ഉൽ മൊമിനാത്തിന്‍റെ ഇന്ത്യൻ വിഭാഗം രൂപീകരിക്കാനുള്ള ചുമതല ഡോ. ഷഹീനായിരുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. അറസ്റ്റിലായ ഫരീദാബാദ് അല്‍ഫലാ സര്‍വകലാശാലയിലെ ഡോ.അദീലിന്‍റെ സഹോദരന്‍ മുസഫറിനും പാക് ബന്ധമുണ്ടെന്ന് റിപ്പോർട്ടുണ്ട്.

ഡോ. അദീല്‍ അറസ്റ്റിലായതിനു പിന്നാലെ മുസഫര്‍ അഫ്ഗാനിസ്ഥാനിലേക്കു കടന്നതായാണു റിപ്പോർട്ട്. ഇയാള്‍ക്കായി ജമ്മു കാഷ്മീർ പോലീസ് ഇന്‍റര്‍പോളിനെ സമീപിച്ചിരിക്കുകയാണ്. മുസഫറിനായി റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിച്ചേക്കുമെന്നാണ് സൂചന. ഉമര്‍ നബിക്കൊപ്പം മുസഫര്‍ തുര്‍ക്കി സന്ദര്‍ശിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകളുണ്ട്.

National

ചെങ്കോട്ട സ്ഫോടനം; സമൂഹമാധ്യമങ്ങളിൽ പ്രകോപനപരമായ പോസ്റ്റുപങ്കുവച്ച 15പേർ അറസ്റ്റിൽ

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളിൽ പ്രകോപനപരവും ആക്ഷേപകരവുമായ പോസ്റ്റുകൾ പങ്കുവച്ച 15പേർ ആസാമിൽ അറസ്റ്റിൽ.

റഫിജുൽ അലി (ബോംഗൈഗാവ്), ഫോറിദ് ഉദ്ദീൻ ലസ്‌കർ (ഹൈലക്കണ്ടി), ഇനാമുൽ ഇസ്‌ലാം (ലഖിംപൂർ), ഫിറൂജ് അഹമ്മദ് (ലഖിംപൂർ), ഷാഹിൽ ഷോമൻ സിക്ദാർ (ബാർപേട്ട), റാക്കിബുൾ സുൽത്താൻ (ബാർപേട്ട), നസിം അക്രം (ഹോജായ്), അബ്‌ക്‌ലാം അഹ്‌മദ്, അബ്‌ക്‌ലാം അഹ്‌മദ് (സൗത്ത് സൽമാര) എന്നി ഒൻപത് പേരെ ആസാമിലെ വിവിധ ജില്ലകളിൽ നിന്നായി വ്യാഴാഴ്ച പോലീസ് പിടികൂടി.

ബുധനാഴ്ച മാറ്റിയുർ റഹ്മാൻ (ദറംഗ്), ഹസൻ അലി മൊണ്ടൽ (ഗോൾപാറ), അബ്ദുൾ ലത്തീഫ് (ചിരാംഗ്), വജ്ഹുൽ കമാൽ (കാംരൂപ്), നൂർ അമിൻ അഹമ്മദ് (ബോംഗൈഗാവ്) എന്നിവരെയും പിടികൂടി.

ചൊവ്വാഴ്ച, കാച്ചാർ ജില്ലയിൽ നിന്നും വിരമിച്ച അധ്യാപകനെ കസ്റ്റഡിയിലെടുത്തിരുന്നു. നോട്ടീസ് നൽകിയ ശേഷം അദ്ദേഹത്തെ പിന്നീട് വിട്ടയച്ചു.

ആസാമിലെ സമാധാനവും സാമുദായിക ഐക്യവും തകർക്കാനുള്ള ഒരു ശ്രമവും സംസ്ഥാന സർക്കാർ വച്ചുപൊറുപ്പിക്കില്ലെന്നും അത്തരം പ്രവർത്തനങ്ങൾക്കെതിരെ കർശന നടപടി തുടരാൻ പോലീസിന് നിർദേശം നൽകിയതായും ആസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വശർമ അറിയിച്ചു.

 

National

ചെങ്കോട്ട സ്ഫോടനം; 10 പേർ കസ്റ്റഡിയില്‍

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ജമ്മുകാഷ്മീരിൽ നിന്ന് 10 പേരെ എൻഐഎ അറസ്റ്റ് ചെയ്തു. പുൽവാമ, കുൽഗാം, അനന്തനാഗ് ജില്ലകളിൽ നിന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തതെന്നും ഇതിൽ ഒരാൾ സർക്കാർ ജീവനക്കാരനാണെന്നും അന്വേഷണസംഘം പറഞ്ഞു.

അറസ്റ്റിലായ ലക്നോ സ്വദേശി ഡോക്ടര്‍ ഷഹീന് ജെയ്ഷേ തലവന്‍ മസൂദ് അസറിന്‍റെ അനന്തരവന്‍റെ ഭാര്യ ആരിഫ ബീവിയുമായി അടുത്ത ബന്ധമുണ്ടെന്ന് കണ്ടെത്തി. ആരീഫാ ബീവിയുമായി ഡോക്ടര്‍ ഷഹീൻ സമ്പർക്കത്തിലായിരുന്നുവെന്ന് ഏജൻസികൾ വ്യക്തമാക്കി.

ജെയ്ഷേ വനിതാ സംഘത്തിനായി ഷഹീൻ പ്രവർത്തിച്ചിരുന്നു എന്ന വിവരം നേരത്തെ പുറത്തുവന്നിരുന്നു. അതേസമയം കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തെരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.

ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.

 

 

National

ജമ്മുകാഷ്മീരിലെ എല്ലാ ജനങ്ങളും ഭീകരരല്ല: ഒമർ അബ്ദുള്ള

ശ്രീനഗർ: ജമ്മുകാഷ്മീരിലെ എല്ലാ ജനങ്ങളും ഭീകരരല്ലെന്ന് മുഖ്യമന്ത്രി ഒമർ അബ്ദുള്ള. മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'നമ്മൾ ഒരു കാര്യം ഓർക്കണം. ജമ്മുകാഷ്മീരിലെ എല്ലാ നിവാസികളും ഭീകരരോ ഭീകരരുമായി ബന്ധപ്പെട്ടവരോ അല്ല. ഇവിടെ എപ്പോഴും സമാധാനവും സാഹോദര്യവും നശിപ്പിച്ച ചുരുക്കം ചില ആളുകൾ മാത്രമാണിത്. ജമ്മുകാഷ്മീരിലെ ഓരോ നിവാസിയെയും ഓരോ കാഷ്മീരി മുസ്‌ലീമിനെയും ഒരൊറ്റ പ്രത്യയശാസ്ത്രത്തോടെ നോക്കുകയും അവരിൽ ഓരോരുത്തരും ഭീകരരാണെന്ന് കരുതുകയും ചെയ്യുമ്പോൾ, ജനങ്ങളെ ശരിയായ പാതയിൽ നിർത്താൻ പ്രയാസമാണ്'. അദ്ദേഹം പറഞ്ഞു.

ഡൽഹിയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് കാഷ്മീരി ഡോക്ടർമാരെ അറസ്റ്റ് ചെയ്തതിന് പിന്നാലെയാണ് അദ്ദേഹത്തിന്‍റെ പരാമർശം. സ്ഫോടനത്തിന് ഉത്തരവാദികളായവർക്കെതിരെ കർശനമായി നടപടി സ്വീകരിക്കണം. നിരപരാധികളെ ഇത്രയും ക്രൂരമായി കൊല്ലുന്നതിനെ ഒരു മതത്തിനും ന്യായീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.

National

ചെങ്കോട്ട സ്ഫോടനം: സമീപത്തെ മാർക്കറ്റിൽ നിന്നും കൈപ്പത്തി കണ്ടെത്തി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം നടന്ന സ്ഥലത്തിനു സമീപത്തു നിന്ന് ഒരു കൈപ്പത്തി കണ്ടെത്തി. സ്ഫോടനം നടന്ന സ്ഥലത്ത് നിന്ന് 200 മീറ്റർ അകലെ ന്യൂ ലജ്പത് റായ് മാർക്കറ്റിലെ പബ്ലിക് ടോയ്‌റ്റിന്‍റെ ടെറസിലാണ് ഇത് കണ്ടെത്തിയത്. ചെങ്കോട്ടയ്ക്ക് എതിർവശത്തായി സ്ഥിതി ചെയ്യുന്ന പ്രധാന മാർക്കറ്റാണിത്.

രാവിലെ നാട്ടുകാരാണ് കൈപ്പത്തി കണ്ടെത്തിയത്. ഉടൻ തന്നെ പോലീസിനെ വിവരം അറിയിച്ചു. ഫോറൻസിക് ഉദ്യോഗസ്ഥരും സ്ഥലത്തെത്തിയിട്ടുണ്ട്.

National

ചെങ്കോട്ട സ്ഫോടനം: ഒരു ഡോക്ടർ കൂടി അറസ്റ്റിൽ, പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട് ഒരു ഡോക്ടർ കൂടി കസ്റ്റഡിയിൽ. അനന്ത്നാഗ് സ്വദേശി മുഹമ്മദ് ആരിഫ് ആണ് പിടിയിലായത്. യുപിയിലെ കാൺപുരിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിൽ എടുത്തത്. ഇതോടെ പിടിയിലായ ഡോക്ടർമാരുടെ എണ്ണം ആറായി.

അതേസമയം, കേസുമായി ബന്ധപ്പെട്ട ഗൂഢാലോചനയിൽ പങ്കാളികളായ കൂടുതൽ ഡോക്ടർമാർക്കായി എൻഐഎ തിരച്ചിൽ തുടരുകയാണ്. രണ്ടിലേറെ ഡോക്ടർമാർ കൂടി ഈ ശൃംഖലയിലുണ്ടെന്നാണ് നിഗമനം.

ചെങ്കോട്ട സ്ഫോടനം ഭീകരാക്രമണംതന്നെയാണെന്ന് ബുധനാഴ്ച കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്.

മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്.

ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്‍സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.

 

National

ഡൽഹിയിലേത് ഭീകരാക്രമണം; പ്രമേയം പാസാക്കി കേന്ദ്ര മന്ത്രിസഭാ സമിതി

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപം നടന്ന കാർ സ്ഫോടനം ഭീകരവാദികളുടെ ആക്രമണംതന്നെയെന്നു പ്രഖ്യാപിച്ച് കേന്ദ്രസർക്കാർ. സ്ഫോടനമുണ്ടായി രണ്ടുദിവസമായിട്ടും സ്ഫോടനത്തെ ആക്രമണമെന്നോ ഭീകരാക്രമണമെന്നോ വിശേഷിപ്പിക്കാത്ത കേന്ദ്രസർക്കാർ ആദ്യമായാണ് ഐ20 കാർ പൊട്ടിത്തെറിച്ചുണ്ടായ സംഭവം ഭീകരാക്രമണംതന്നെയാണെന്നു സ്ഥിരീകരിക്കുന്നത്.

പ്രധാനമന്ത്രി നരേന്ദ്ര മോദി തന്‍റെ വസതിയിൽ വിളിച്ചുചേർത്ത സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാസമിതിയുടെ (സിസിഎസ്) അടിയന്തര യോഗത്തിൽ പാസാക്കിയ പ്രമേയത്തിലാണ് സ്ഫോടനം രാജ്യവിരുദ്ധ ശക്തികൾ നടത്തിയ ആക്രമണമാണെന്നതിൽ വ്യക്തത വരുത്തിയത്. സ്ഫോടനത്തെത്തുടർന്നുള്ള സുരക്ഷാ സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനായി ചേർന്ന യോഗത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്, ദേശീയ സുരക്ഷാ ഉപദേഷ്‌ടാവ് അജിത് ഡോവൽ, റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ്, മറ്റ് ഉന്നത ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

മന്ത്രിസഭായോഗം ചേർന്നതിനുശേഷം കേന്ദ്ര പ്രസ് ഇൻഫർമേഷൻ ബ്യൂറോയിലൂടെ പുറത്തുവിട്ട പ്രസ്താവനയിൽ സുരക്ഷാ കാര്യങ്ങൾക്കായുള്ള മന്ത്രിസഭാ സമിതി യോഗത്തിൽ പാസാക്കിയ പ്രമേയങ്ങളെക്കുറിച്ചു വ്യക്തമാക്കിയിട്ടുണ്ട്. ദേശവിരുദ്ധ ശക്തികൾ നടത്തിയ ഹീനമായ ഒരു ഭീകരസംഭവത്തിൽ കുറ്റവാളികളെയും അവരുടെ സഹകാരികളെയും അവരുടെ സ്പോണ്‍സർമാരെയും കാലതാമസമില്ലാതെ തിരിച്ചറിഞ്ഞ് നിയമത്തിനു മുന്നിൽ കൊണ്ടുവരാനായി അന്വേഷണം മികവോടെയും എത്രയും വേഗവും നടത്താൻ മന്ത്രിസഭ നിർദേശിച്ചിട്ടുണ്ട്.

സർക്കാരിന്‍റെ ഉന്നതതലങ്ങളിൽ സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. ദേശീയസുരക്ഷയ്ക്കും ഓരോ പൗരന്‍റെയും വ്യക്തിഗത സുരക്ഷയ്ക്കുംവേണ്ടിയുള്ള ശാശ്വത പ്രതിബദ്ധതയ്ക്കൊപ്പം എല്ലാ പൗരന്മാരുടെയും ജീവിതവും ക്ഷേമവും സംരക്ഷിക്കുന്നതിനുള്ള സർക്കാരിന്‍റെ ദൃഢനിശ്ചയം മന്ത്രിസഭ വീണ്ടും ഉറപ്പിക്കുകയാണെന്നും പ്രമേയത്തിൽ പറയുന്നു.

നിരപരാധികളുടെ ജീവൻ നഷ്‌ടപ്പെടാൻ കാരണമായ ഈ നിന്ദ്യവും ഭീരുത്വപരവുമായ പ്രവൃത്തിയെ മന്ത്രിസഭ അസന്നിഗ്ധമായി അപലപിക്കുകയാണെന്നും ഭീകരവാദത്തിന്‍റെ എല്ലാ രൂപങ്ങളോടും പ്രകടനങ്ങളോടും ഒരു വിട്ടുവീഴ്ചയുമില്ലാത്ത നയത്തോടുള്ള രാജ്യത്തിന്‍റെ അചഞ്ചലമായ പ്രതിബദ്ധത മന്ത്രിസഭ ആവർത്തിച്ചു പ്രഖ്യാപിക്കുകയാണെന്നും പാസാക്കിയ പ്രമേയത്തിൽ വ്യക്തമാക്കുന്നു.

National

ഡൽഹി സ്ഫോടനം; വിജയ് സാഖറെയുടെ നേതൃത്വത്തിലുള്ള പത്തംഗസംഘം അന്വേഷിക്കും

ന്യൂഡൽഹി: ചെങ്കോട്ടയിലെ മെട്രോ സ്റ്റേഷനു സമീപമുണ്ടായ സ്ഫോടനത്തിൽ അന്വേഷണം നടത്തുക ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) പത്തംഗസംഘം. എൻഐഎ ഡയറക്‌ടർ ജനറൽ (ഡിജി) വിജയ് സാഖറെയാണ് അന്വേഷണത്തിനു നേതൃത്വം നൽകുന്നത്. ഐജി, രണ്ട് ഡിഐജിമാർ, മൂന്ന് എസ്പിമാർ എന്നിവരും ഡിഎസ്പി തലത്തിലുള്ള ഓഫീസർമാരുമാണ് സംഘത്തിലുള്ളത്.

ജയ്ഷ് ഇ മുഹമ്മദ് തീവ്രവാദ മോഡ്യൂളിനെപ്പറ്റിയുള്ള എല്ലാ കേസ് ഡയറികളും വിഷയത്തിൽ ഇതുവരെ അന്വേഷണം നടത്തിയിരുന്ന ജമ്മു കാഷ്മീർ പോലീസിൽനിന്നും ഡൽഹി പോലീസിൽനിന്നും ഹരിയാന പോലീസിൽനിന്നും എൻഐഎ ഏറ്റെടുക്കും. അമോണിയം നൈട്രേറ്റടക്കമുള്ള സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ തീവ്രവാദകേന്ദ്രത്തിൽ എൻഐഎ അധികം വൈകാതെ അന്വേഷണം ആരംഭിക്കും.

സ്ഫോടകവസ്തുക്കൾ കണ്ടെത്തിയ ഫരീദാബാദിലെ അപാർട്ട്മെന്‍റ് അൽ ഫലാഹ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഡോക്‌ടർമാരായ മുസമ്മിൽ അഹമ്മദുമായും ഉമർ ഉൻ നബിയുമായി ബന്ധപ്പെട്ടതാണ്. അമോണിയം നൈട്രേറ്റെന്നു സംശയിക്കുന്ന വസ്തുക്കളുടെ അംശം പരിസരപ്രദേശങ്ങളിൽനിന്നു കണ്ടെത്തിയതിനെത്തുടർന്ന് മെഡിക്കൽ കോളജിലെ ബയോകെമിസ്ട്രി ലബോറട്ടറിയും ടോയ്‌ലറ്റ് ബ്ലോക്കും ഫരീദാബാദ് പോലീസ് സീൽ ചെയ്തിരിക്കുകയാണ്.

കോളജിന്‍റെ ലാബിൽനിന്നു പിടിയിലായ പ്രതികൾ അമോണിയം കോംപൗണ്ടുകളും ഓക്സിഡൈസറുകളും ആഴ്ചകളെടുത്ത് ചെറിയ അളവിൽ കടത്തിക്കൊണ്ടുപോയി ഫരീദാബാദിലും ഫത്തേപുരിലും സംഭരിച്ചതായാണു സംശയിക്കുന്നത്. ലാബിൽനിന്നു അമോണിയം നൈട്രേറ്റെന്ന് സംശയിക്കപ്പെടുന്ന വസ്തുക്കളുടെ അംശം കണ്ടെത്തിയിട്ടുണ്ടെന്നും മെഡിക്കൽ കോളജ് കാന്പസിനുള്ളിൽ ഭീകരർ നിയന്ത്രിത അളവിൽ രാസപ്രവർത്തനങ്ങൾ പരീക്ഷിച്ചതായി സംശയിക്കുന്നുവെന്നും പോലീസ് വൃത്തങ്ങൾ സൂചിപ്പിച്ചു.

മെഡിക്കൽ കോളജിൽനിന്നു കണ്ടെത്തിയ സാന്പിളുകൾ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഈ പരിശോധനയുടെ ഫലം വന്നാൽ മാത്രമേ കോളജ് ലാബിൽനിന്നു ഭീകരർ എന്തെങ്കിലും വസ്തുക്കൾ കടത്തിക്കൊണ്ടു പോയിട്ടുണ്ടോയെന്നതിൽ വ്യക്തത വരൂ. കോളജ് ലാബിൽനിന്ന് ഒരു ഡസനിലധികം കുപ്പികൾ, ഗ്ലാസ് ഫ്ലാസ്കുകൾ, സീൽ ചെയ്ത പാത്രങ്ങൾ എന്നിവ പോലീസ് പിടിച്ചെടുത്തിട്ടുണ്ട്.

വിജയ് സാഖറെ 1996 ബാച്ച് കേരള കേഡർ ഓഫീസറായിരുന്നു. എൻഐഎയിൽ മുന്പ് ഐജിയായിരുന്ന വിജയിയെ ഈ വർഷം സെപ്റ്റംബറിലാണ് എൻഐഎ ഡിജിയായി നിയമിച്ചത്. വിജയ് ഇന്നലെ ഇന്‍റലിജൻസ് ബ്യൂറോ തലവനുമായി കൂടിക്കാഴ്ച നടത്തി.

National

ഡൽഹി സ്ഫോടനം; ഭീകരർക്കായി തെരച്ചിൽ ഊർജിതം

ന്യൂഡൽഹി: രാജ്യതലസ്ഥാനത്തെ നടുക്കിയ സ്ഫോടനത്തിൽ അന്വേഷണം വ്യാപിപ്പിച്ചതിനു പുറമെ ഭീകരരുടെ വിദേശബന്ധങ്ങളും സംശയത്തിന്‍റെ നിഴലിലെന്നു സൂചന.

സ്ഫോടനം ഭീകരവാദപ്രവർത്തനത്തിന്‍റെ ഫലമാണോയെന്നതിൽ ഔദ്യോഗിക പ്രഖ്യാപനങ്ങളുണ്ടായിട്ടില്ലെങ്കിലും അതിർത്തി കടന്നുള്ള തീവ്രവാദവും വിദേശ തീവ്രവാദസംഘങ്ങളുടെ പങ്കും അന്വേഷണ ഉദ്യോഗസ്ഥരുടെ റഡാറിനു കീഴിൽ വരുന്നുണ്ടെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.

സ്ഫോടനത്തിനു പിന്നിലെ കാരണക്കാരനെന്നു പോലീസ് വൃത്തങ്ങൾ വ്യക്തമാക്കിയ ഡോ. ഉമർ മുഹമ്മദും ഫരീദാബാദിലെ റെയ്ഡിൽ പിടിയിലായ ഡോ. മുസമ്മിൽ ഷക്കീലും തുർക്കി സന്ദർശിച്ചെന്നും അവിടെ അവർ ജയ്ഷ് ഇ മുഹമ്മദ് സംഘടനയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയെന്നുമാണ് ഉന്നതവൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഇരുടെ പാസ്പോർട്ടുകളിൽ കണ്ടെത്തിയിട്ടുള്ള തുർക്കിഷ് ഇമിഗ്രേഷൻ സ്റ്റാന്പുകൾ അന്താരാഷ്‌ട്ര ഭീകര ശൃംഖലയുമായുള്ള ബന്ധം വ്യക്തമാക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ.

ജയ്ഷ് ഇ മുഹമ്മദിന്‍റെ ഇന്ത്യയിലെ വനിതാ വിംഗ് കൈകാര്യം ചെയ്തിരുന്ന ഡോ. ഷഹീൻ അതിർത്തിക്കപ്പുറമുള്ള ഭീകര പ്രതിനിധിയുമായി സ്ഥിരമായ ബന്ധം പുലർത്തിയിരുന്നതായി നേരത്തേ വിവരമുണ്ടായിരുന്നു. ഇപ്പോൾ ഉമറും മുസമ്മിലും തുർക്കിയിൽ മറ്റൊരു പ്രതിനിധിയെ കണ്ടെന്ന സംശയം ബലപ്പെട്ടു നിൽക്കുന്നതിനാൽ മുഴുവൻ ഗൂഢാലോചനയും വിദേശത്ത് ഉദ്ഭവിച്ചതാണോയെന്ന് അന്വേഷണ ഉദ്യോഗസ്ഥർ സംശയിക്കുന്നു.

2008ലെ മുംബൈ ഭീകരാക്രമണത്തിന്‍റെ മാതൃകയിൽ ഡൽഹിയിൽ ആക്രമണപരന്പര തന്നെ ലക്ഷ്യമിട്ടിരുന്നതായും സൂചനയുണ്ട്. രാജ്യതലസ്ഥാനത്തെയും ഗുരുഗ്രാമിലെയും ഫരീദാബാദിലെയും ഹൈ പ്രൊഫൈൽ പ്രദേശങ്ങൾ ലക്ഷ്യമിട്ടുകൊണ്ട് ആക്രമണം നടത്തുന്നതിനായി അറസ്റ്റിലായ ഡോക്‌ടർമാർ 200 ഐഇഡി ബോംബുകൾ തയാറാക്കിക്കൊണ്ടിരിക്കുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

സ്ഫോടനം നടന്ന സ്ഥലത്തുനിന്ന് ഫോറൻസിക് സംഘം കണ്ടെത്തിയ 40ലധികം വസ്തുക്കളിൽ രണ്ട് വെടിയുണ്ടകളും (കാട്രിഡ്ജും) രണ്ടു വ്യത്യസ്ത തരം സ്ഫോടകവസ്തുക്കളുടെ സാന്പിളുകളും കണ്ടെത്തിയിട്ടുണ്ട്. ഒരു സ്ഫോടകവസ്തു സാന്പിൾ അമോണിയം നൈട്രേറ്റാണെന്നാണു പ്രാഥമിക നിഗമനം. രണ്ടാമത്തെ സ്ഫോടകവസ്തുവിന്‍റെ സാന്പിൾ അമോണിയം നൈട്രേറ്റിനേക്കാൾ ശക്തമാണെന്ന് വിശ്വസിക്കുന്നതായും വിശദമായ പരിശോധനയ്ക്കുശേഷം മാത്രമേ ഇതിൽ വ്യക്തത കൈവരികയുള്ളൂവെന്നും അധികൃതർ സൂചിപ്പിച്ചു.

ജമ്മു കാഷ്മീരിൽ വ്യാപക റെയ്ഡ്

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരരെ അടിച്ചമർത്തുന്നതിന്‍റെ ഭാഗമായി പോലീസിന്‍റെ വ്യാപക റെയ്ഡ്. നിരോധിത സംഘടനയായ ജമാഅത്തെ ഇസ്‌ലാമിയുടേതുൾപ്പെടെ അഞ്ഞൂറിലേറെ കേന്ദ്രങ്ങളിൽ പോലീസ് റെയ്ഡ് നടത്തി.

ജമാഅത്തെ ഇസ്‌ലാമിയുടെ പ്രവർത്തനങ്ങൾ പുനരുജ്ജീവിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന ഇന്‍റലിജൻസ് വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസ് നടപടി. കുൽഗാം, പുൽവാമ, ഷോപ്പിയാൻ, ബാരാമുള്ള, ഗന്ദർബാൽ, ശ്രീനഗർ, ബന്ദിപോറ, കുപ്‌വാര, അനന്ത്നാഗ്, ബഡ്ഗാം ജില്ലകളിലെ വിവിധ കേന്ദ്രങ്ങളിൽ ജമാഅത്തെ ഇസ്‌ലാമി അംഗങ്ങളുടെയും കൂട്ടാളികളുടെയും വീടുകളിലും സ്ഥാപനങ്ങളിലുമായിരുന്നു റെയ്ഡ്. കുൽഗാമിൽ ഇരുനൂറിലേറെയും ശ്രീനഗറിൽ നൂറ്റന്പതിലേറെയും കേന്ദ്രങ്ങളിലാണു റെയ്ഡ് നടന്നത്.

 

National

ഭീകരശൃംഖല തകർത്തു; ആയുധങ്ങളും സ്ഫോടകവസ്തുക്കളും പിടികൂടി

ശ്രീനഗർ: ജമ്മു കാഷ്മീരിൽ ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദിന്‍റെയും അൻസാർ ഗസ്വതുൾ ഹിന്ദിന്‍റെയും പോസ്റ്ററുകളുമായി രണ്ട് പ്രവർത്തകരെ പി‌ടികൂടിയതോടെ വൻ അന്തർസംസ്ഥാന-അന്താരാഷ്‌ട്ര ഭീകരശൃംഖല തകർക്കാൻ സാധിച്ചതായി അധികൃതർ അറിയിച്ചു.

ആയുധങ്ങളോടൊപ്പം 2,900 കിലോഗ്രാം സ്ഫോടക വസ്തുക്കളും പിടിച്ചെടുത്തിട്ടുണ്ട്. ഇവരെ ശ്രീനഗർ പോലീസ് അറസ്റ്റ് ചെയ്തത് ഈ മാസം രണ്ടിനാണ്. ലോക്കൽ പോലീസിന്‍റെ അതിവേഗത്തിലുള്ള അന്വേഷണത്തോടെ മൂന്ന് ദിവസത്തിനുള്ളിൽ ഇവരുടെ പദ്ധതികൾ വെളിച്ചത്താകുകയായിരുന്നു.

നൗഗാം മേഖലയിലെ മസ്ജിദിൽ പ്രാർഥനാക്കൂട്ടായ്മയുടെ നേതാവായി പ്രവർത്തിച്ചിരുന്ന മൗലവി ഇർഫൻ അഹമ്മദ് നേതൃത്വം നൽകുന്ന വലിയൊരു ശൃംഖലയുടെ ഭാഗമാണിവരെന്ന് ചോദ്യം ചെയ്യലിൽ വ്യക്തമായി. ഷോപ്പിയാൻ സ്വദേശിയാണ് മൗലവി.

നിരവധി യുവഡോക്ടർമാർ ശൃംഖലയുടെ ഭാഗമാണെന്ന് മൗലവി വെളിപ്പെടുത്തിയിട്ടുണ്ട്. തുടർന്ന് ഉത്തർപ്രദേശിലെ സഹാരൻപുരിൽ എത്തിയ പോലീസ് സംഘം ഡോ. അദീൽ അഹമ്മദ് റാത്തെറിനെ ഒരു സ്വകാര്യ ആശുപത്രിയിൽ നിന്നും പിടികൂടി. ഇയാളെ ചോദ്യംചെയ്തതോടെ ഒരു സ്വകാര്യ ആശുപത്രിയിലെ ലോക്കറിൽ സൂക്ഷിച്ച എകെ 47 തോക്ക് പോലീസിന് കണ്ടെടുക്കാനായി.

ഫരീദാബാദിലും മറ്റ് സ്ഥലങ്ങളിലും സൂക്ഷിച്ചിരിക്കുന്ന വൻസ്ഫോടക ശേഖരത്തെക്കുറിച്ചും ഇയാൾ പിന്നീട് വെളിപ്പെടുത്തി. ഇത് ഡോ. മുസമ്മിൽ അഹമ്മദിന്‍റെ അറസ്റ്റിലേക്കും നയിച്ചു.

ഡൽഹി സ്ഫോടനക്കേസിലെ മുഖ്യ പ്രതി ഉമർ നബി ജോലി ചെയ്തിരുന്ന ആശുപത്രിയിലായിരുന്നു ഇയാൾ ജോലി ചെയ്തിരുന്നത്. പിടിയിലായവരുമായി ബന്ധമുള്ള മറ്റുള്ളവരെയും പോലീസ് ചോദ്യം ചെയ്തിവരികയാണ്.

National

ഡോ. ഷഹീനുമായുള്ള ബന്ധം പിരി‌ഞ്ഞത് വിദേശയാത്രയെച്ചൊല്ലി: മുൻ ഭർത്താവ്

ന്യൂഡൽഹി: ഫരീദാബാദിൽ വൻ സ്ഫോടകവസ്തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ഡോ. ഷഹീൻ സഈദിനെ സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത്. ഡോ. ഷഹീൻ പുരോഗമന കാഴ്ചപ്പാടുള്ളയാളായിരുന്നുവെന്നും മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുൻ ഭർത്താവും മഹാരാഷ്‌ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫർ മാധ്യമങ്ങളോടു പറഞ്ഞു. 2015ലാണ് ഇരുവരും വേർപിരിഞ്ഞത്.

പിരിയുന്നതിനുമുമ്പ് രണ്ടു മക്കളുമായി ഓസ്‌ട്രേലിയയിലോ യൂറോപ്പിലോ സ്ഥിരതാമസമാക്കണമെന്ന് ഷഹീൻ ആഗ്രഹിച്ചിരുന്നുവെന്നും ഓസ്‌ട്രേലിയയിലേക്കു പോകുന്നതിനെച്ചൊല്ലി തങ്ങൾക്കിടയിൽ അഭിപ്രായവ്യത്യാസങ്ങളുണ്ടായിരുന്നുവെന്നും ഡോ. ഹയാത്ത് വ്യക്തമാക്കി. 2015ൽ വേർപിരിഞ്ഞശേഷം തനിക്കു ഷഹീനുമായി ബന്ധമില്ലെന്നും രണ്ടു മക്കളും തന്നോടൊപ്പമാണു താമസിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഷഹീനിന്‍റെ അറസ്റ്റ് വിശ്വസിക്കാനായില്ലെന്നാണ് പിതാവ് സയ്യിദ് അഹമ്മദ് അൻസാരി പറഞ്ഞത്. മകൾ ഇത്തരം പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് താൻ അറിഞ്ഞിരുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഷഹീൻ അവസാനമായി താനുമായി സംസാരിച്ചത് ഒരു മാസം മുമ്പാണെങ്കിലും മകളുടെ മുൻ ഭർത്താവായ ഡോ. ഹയാത്ത് സഫറുമായി താൻ എല്ലാ ആഴ്ചയും സംസാരിക്കാറുണ്ടായിരുന്നുവെന്ന് അഹമ്മദ് അൻസാരി പറഞ്ഞു. വനിതാ വിഭാഗം രൂപവത്കരിക്കാൻ ലക്ഷ്യമിട്ട് ജയ്ഷ് ഇ മുഹമ്മദ് നടത്തിയ റിക്രൂട്ട്‌മെന്‍റ് ഡ്രൈവിനിടെയാണ് ഷഹീൻ ഭീകരവാദത്തിലേക്ക് ആകർഷിക്കപ്പെട്ടതെന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന സൂചന.

പിന്നീട് സംഘത്തിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് പ്രവർത്തനങ്ങൾക്ക് അവർ മേൽനോട്ടം വഹിക്കുകയും 35 മുതൽ 40 ലക്ഷം രൂപ വരെ വരുന്ന ഫണ്ട് കൈമാറ്റം ഏകോപിപ്പിക്കുകയും ചെയ്തതായും ഇതിൽ ഭൂരിഭാഗവും അവരുടെ ബന്ധങ്ങൾ വഴിയാണു കൈമാറ്റം ചെയ്യപ്പെട്ടതെന്നും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.

ഷഹീൻ ഇതിനുമുന്പ് ഉത്തർപ്രദേശിലെ കാൺപുരിലുള്ള ജിഎസ്‌വിഎം മെഡിക്കൽ കോളജിൽ ലക്ചററായി ജോലി ചെയ്തിരുന്നു. പബ്ലിക് സർവീസ് കമ്മീഷൻ വഴിയാണ് അവർക്കു നിയമനം ലഭിച്ചത്. എന്നാൽ, മുന്നറിയിപ്പില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്നത് പതിവായതോടെ 2021ൽ അവരെ ജോലിയിൽനിന്ന് പിരിച്ചുവിട്ടു.

ആരെയും അറിയിക്കാതെ ഷഹീൻ പുറത്തുപോകുമായിരുന്നുവെന്ന് അൽ ഫലാ സർവകലാശാലയിലെ ഒരു പ്രഫസർ പറഞ്ഞു.

 

National

പ്രതികളുമായി ബന്ധമില്ലെന്ന് അൽ ഫലാ സർവകലാശാല

ന്യൂഡൽഹി: തീവ്രവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് ഫരീദാബാദിൽ അറസ്റ്റിലായ ഡോക്‌ടർമാർ തങ്ങളുടെ സർവകലാശാലയിൽ ജോലി ചെയ്യുന്നതല്ലാതെ അവരുമായി യാതൊരു ബന്ധവുമില്ലെന്ന് ഫരീദാബാദ് അൽ ഫലാ സർവകലാശാല.

ദൗർഭാഗ്യകരമായ സംഭവവികാസങ്ങളിൽ ദുഃഖിതരാണെന്നും അപലപിക്കുന്നുവെന്നും സർവകലാശാലാ വൈസ് ചാൻസലർ ഭൂപീന്ദർ കൗർ പ്രസ്താവനയിൽ അറിയിച്ചു.

സർവകലാശാലയെ അപകീർത്തിപ്പെടുത്തുന്നതിനായി ചില ഓണ്‍ലൈൻ മാധ്യമങ്ങൾ അടിസ്ഥാനരഹിതവും തെറ്റിദ്ധാരണ ജനിപ്പിക്കുന്നതുമായ വാർത്തകൾ പ്രചരിപ്പിക്കുകയാണെന്നും ഇത്തരം ആരോപണങ്ങളെ തങ്ങൾ ശക്തമായി അപലപിക്കുകയും നിഷേധിക്കുകയും ചെയ്യുന്നുവെന്നും ഭൂപീന്ദർ കൗർ അറിയിച്ചു.

ചില മാധ്യമങ്ങൾ ആരോപിക്കുന്നതുപോലെ ഒരു തരത്തിലുമുള്ള രാസവസ്തുക്കളോ സാമഗ്രികളോ സർവകലാശാലാ പരിസരങ്ങളിൽ സംഭരിക്കുകയോ കൈകാര്യം ചെയ്യുകയോ ചെയ്തിട്ടില്ല. സർവകലാശാലയിലെ ലാബുകൾ എംബിബിഎസ് വിദ്യാർഥികളുടെയും മറ്റ് അംഗീകൃത കോഴ്സുകളിൽ പഠിക്കുന്ന വിദ്യാർഥികളുടെയും അക്കാഡമിക്, പരിശീലന ആവശ്യങ്ങൾക്കു മാത്രമാണ് ഉപയോഗിക്കുന്നതെന്നും വൈസ് ചാൻസലർ വ്യക്തമാക്കി.

എല്ലാ ലാബ് പ്രവർത്തനങ്ങളും സുരക്ഷാ പ്രോട്ടോകോളുകളും അധികാരികൾ നിഷ്കർഷിക്കുന്ന മാനദണ്ഡങ്ങളും പാലിച്ചുകൊണ്ടാണ് സർവകലാശാല പ്രവർത്തിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു. ഭീകരപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് സർവകലാശാലയിൽ ജോലി ചെയ്തിരുന്ന രണ്ട് ഡോക്‌ടർമാരെ അറസ്റ്റ് ചെയ്തു ദിവസങ്ങൾക്കു ശേഷമാണ് മാനേജ്മെന്‍റിൽനിന്ന് ഔദ്യോഗിക പ്രതികരണമുണ്ടാകുന്നത്.

National

അറസ്റ്റിലായ ഡോ. മുസമ്മിൽ പലവട്ടം ചെങ്കോട്ടയിലെത്തി

ന്യൂഡൽഹി: വൈറ്റ് കോളർ ഭീകരശൃംഖലയുടെ ഭാഗമായ ഡോ. മുസമ്മിൽ ഗാനായ് ഈ വർഷം ജനുവരിയിൽ പലവട്ടം ചെങ്കോട്ട മേഖലയിലെത്തിയെന്ന് മൊബൈൽഫോൺ രേഖകൾ.

റിപ്പബ്ലിക് ദിനത്തിൽ ആക്രമണം നടത്താനായിരുന്നു ഭീകരരർ പദ്ധതിയിട്ടതെന്നും എന്നാൽ, പ്രദേശത്തെ കനത്ത പട്രോളിംഗ് മൂലം ഭീകരരുടെ പദ്ധതി പരാജയപ്പെട്ടുവെന്നും പോലീസ് പറഞ്ഞു. ‌

സ്ഫോടനമുണ്ടായ ഹ്യുണ്ടായി ഐ 20 കാർ ഓടിച്ചിരുന്ന ഡോ. ഉമർ നബിയും ഡോ. മുസമ്മിലും തുർക്കി സന്ദർശിച്ചതായി അന്വേഷണത്തിൽ വ്യക്തമായി.

Kerala

ഡൽഹി സ്ഫോടനത്തിനു പിന്നിൽ അർബൻ തീവ്രവാദികൾ: എ.പി. അബ്ദുള്ളക്കുട്ടി

കണ്ണൂര്‍: ഡൽഹി സ്ഫോടനത്തിനു പിന്നിൽ അര്‍ബന്‍ ഭീകരവാദികളുടെ ഗൂഢാലോചനയാണെന്ന് ബിജെപി ദേശീയ ഉപാധ്യക്ഷന്‍ എ.പി. അബ്ദുള്ളക്കുട്ടി. കണ്ണൂര്‍ മാരാര്‍ജി ഭവനില്‍ മാധ്യങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഡോക്ടർമാർ, എൻജിനിയർമാർ തുടങ്ങിയ ഉന്നത ബിരുദധാരികളാണ് അർബൻ തീവ്രവാദത്തിനു പിന്നിലുള്ളത്. ജമാഅത്തെ ഇസ്‌‌ലാമി, സലഫി എന്നിവയെ നിരോധിച്ചാല്‍ മാത്രമേ വൈറ്റ് കോളര്‍ ടെററിസത്തെ ഇല്ലാതാക്കാനാവൂ.

നേരത്തേ മദ്രസകളില്‍ പഠിപ്പിച്ചിരുന്നത് രാജ്യസ്‌നേഹം ഓരോ ആളുടെയും വിശ്വാസത്തിന്‍റെ ഭാഗമെന്നാണ്. എന്നാല്‍ തങ്ങളുടേതൊഴിച്ച് ബാക്കിയെല്ലാം തെറ്റാണെന്ന് സലഫികളും ജമാഅത്തെ ഇസ്‌ലാമിയും പഠിപ്പിക്കുന്നു. കാഫിറുകളെ കൊന്ന് ഷഹീദായാല്‍ സ്വര്‍ഗം കിട്ടുമെന്ന പ്രചാരണത്തിന്‍റെ ഭാഗമാണ് വൈറ്റ് കോളര്‍ ടെററിസ്റ്റുകളെ സൃഷ്ടിച്ചത്.


കേരളത്തിലെ തെരഞ്ഞെടുപ്പില്‍ ചര്‍ച്ച ചെയ്യാന്‍ പോകുന്നത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ വികസന പദ്ധതികളാണ്. എന്‍ഡിഎ സര്‍ക്കാര്‍ അടിസ്ഥാന സൗകര്യവികസനത്തില്‍ അദ്ഭുതം സൃഷ്ടിച്ചപ്പോള്‍ പിണറായി സര്‍ക്കാര്‍ ക്ഷേമവികസന പദ്ധതികളില്‍ വന്‍ പരാജയമായെന്നും അദ്ദേഹം പറഞ്ഞു.

National

ചെങ്കോട്ട സ്ഫോടനം: ചുവന്ന എക്കോസ്പോർട്ട് കാർ കണ്ടെത്തി

ന്യൂഡൽഹി: ഡൽഹിയെ ആശങ്കയിലാക്കിയ ആ ചുവന്ന എക്കോ സ്പോർട്ട് കാർ കണ്ടെത്തി. ഖണ്ഡവാലി ഗ്രാമത്തിൽനിന്നാണ് ഫരീദാബാദ് പോലീസ് കാർ കണ്ടെത്തിയത്. ചെങ്കോട്ട സ്ഫോടനത്തിന് ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക്‌ പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് അന്വേഷണസംഘത്തിന് വിവരം ലഭിച്ചിരുന്നു. ഇതേതുടർന്നാണ് എക്കോസ്പോർട്ടിനായി പോലീസ് ഊർജിതമായി അന്വേഷണം നടത്തിയത്.

സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്‍റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകിയിരുന്നു.

അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തിയത്. അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.

 

 

National

ആ ചുവന്ന എക്കോസ്പോർട്ട് എവിടെ? ഭീകരർ രണ്ടു കാറുകൾ കൂടി വാങ്ങിയിരുന്നതായി റിപ്പോർട്ട്

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു ഉപയോഗിച്ച ഹ്യുണ്ടായി ഐ20ക്ക്‌ പുറമേ രണ്ട് കാറുകൾ കൂടി ഭീകരർ വാങ്ങിയിരുന്നുവെന്ന് സൂചന. ഈ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ഒരു ചുവന്ന കളർ ഫോർഡ് എക്കോസ്പോർട്ട് കാർ കണ്ടെത്തുന്നതിനായി പരിശോധന ആരംഭിച്ചിട്ടുണ്ട്.

സ്ഫോടനത്തിൽ ഉപയോഗിച്ച ഐ20 കാറിന്‍റെ ഉടമസ്ഥർക്ക്‌ എക്കോ സ്പോർട്ട് കാറുമായി ബന്ധമുണ്ടെന്നാണ് അന്വേഷണ ഉദ്യോഗസ്ഥരുടെ നിഗമനം.

അതിർത്തി ചെക്ക് പോസ്റ്റുകളിലും ജാഗ്രത നിർദേശമുണ്ട്. യുപി, ഹരിയാന പോലീസിനും ജാഗ്രതാ നിർദേശം നൽകി. അഞ്ചു പോലീസ് സംഘങ്ങളാണ് ഡൽഹിയിൽ വാഹനത്തിനായി തെരച്ചിൽ നടത്തുന്നത്.

അതേസമയം, സ്ഫോടനം നടത്തിയ ഭീകരർക്ക് ലഭിച്ചത് 3,200 കിലോ സ്ഫോടക വസ്തുക്കൾ എന്നാണ് കണ്ടെത്തൽ. ഇതിൽ മൂന്നൂറ് കിലോ സ്ഫോടക വസ്തുക്കൾ ഇനിയും കണ്ടെത്താനുണ്ടെന്ന് വിവരം. ഇതുവരെ കണ്ടെത്തിയത് 2900 കിലോ സ്ഫോടക വസ്തുക്കളാണ്.

National

ഡൽഹി സ്ഫോടനം: അന്വേഷണ സംഘം രൂപീകരിച്ച് എൻഐഎ, വിജയ് സാക്കറെയ്ക്ക് ചുമതല

ന്യൂഡല്‍ഹി: ചെങ്കോട്ട സ്‌ഫോടനത്തില്‍ വിശദമായ അന്വേഷണത്തിന് എന്‍ഐഎ തയാറെടുക്കുന്നു. എൻഐഎ അഡീഷണൽ ഡയറക്ടർ ജനറൽ വിജയ് സാക്കറെയുടെ നേതൃത്വത്തിൽ പത്തംഗ അന്വേഷണ സംഘത്തെ രൂപീകരിച്ചു.

കേസ് ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജന്‍സിക്ക് കൈമാറിയതിന് പിന്നാലെ ജമ്മു കാഷ്മീർ, ഡൽഹി പോലീസിൽ നിന്ന് എൻഐഎ കേസിന്‍റെ രേഖകൾ ഏറ്റെടുത്തു. ഡല്‍ഹിക്ക് പുറമേ ഹരിയാന, ജമ്മു കശ്മീര്‍ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ചും വിശദമായ അന്വേഷണം നടത്തും. കേസ് ഉടന്‍ രജിസ്റ്റര്‍ ചെയ്യും.

പ്രാഥമിക പരിശോധനയില്‍ ഡല്‍ഹിയില്‍ നടന്നത് ചാവേര്‍ ആക്രമണമല്ലെന്നാണ് എന്‍ഐഎയുടെ നിഗമനം. ഇക്കാര്യം സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിന് പുറമേ കാറിലുണ്ടായിരുന്നത് ഫരീദാബാദ് അല്‍ഫല സര്‍വകലാശാലയിലെ ഡോക്ടര്‍ ഉമര്‍ നബി തന്നെയാണെന്ന് സ്ഥിരീകരിക്കേണ്ടതുണ്ട്. ഇതിനായി കാറില്‍ നിന്ന് ലഭിച്ച മൃതദേഹാവശിഷ്ടങ്ങള്‍ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയമാക്കും.

അന്വേഷണത്തിന്‍റെ ഭാഗമായി അടുത്ത മൂന്ന് ദിവസത്തേക്ക് ചെങ്കോട്ടയില്‍ സന്ദര്‍ശകര്‍ക്ക് പ്രവേശനം അനുവദിക്കില്ല. ലാല്‍ കില മെട്രോ സ്റ്റേഷന്‍റെ വയലറ്റ് ലൈനും സുരക്ഷാ കാരണങ്ങളാല്‍ ഡിഎംആര്‍സി അടച്ചിട്ടുണ്ട്.

Kerala

ഡൽഹി സ്ഫോടനം: സംസ്ഥാനത്ത് പരിശോധന തുടരും, ഗുരുവായൂരിൽ സുരക്ഷ കർശനമാക്കി

കൊച്ചി: ഡല്‍ഹി സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കൊച്ചിയിലെ റെയില്‍വേ സ്‌റ്റേഷനുകളിലും ബസ് സ്റ്റാൻഡുകളിലും കര്‍ശന പരിശോധന തുടരുന്നു. പോലീസ്, റെയില്‍വേ പോലീസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

സൗത്ത് നോര്‍ത്ത് റെയില്‍വേ സ്‌റ്റേഷനുകളില്‍ ട്രെയിന്‍ കമ്പാര്‍ട്ടുമെന്‍റുകള്‍, യാത്രക്കാരുടെ ലഗേജുകള്‍, സംശയകരമായ പാഴ്‌സലുകള്‍ എന്നിവ പരിശോധിച്ചു. പോലീസ് സംഘവും കൊച്ചി നഗരത്തിലും ഹോട്ടലുകളിലും പരിശോധന നടത്തുന്നുണ്ട്. വാഹന പരിശോധനയും തുടരുന്നു.

അതേസമയം, ഗുരുവായൂരിലും പോലീസ് സുരക്ഷ ശക്തമാക്കി. ഏകാദശിവിളക്ക് ആഘോഷങ്ങളുടെ ഭാഗമായി ക്ഷേത്രത്തിൽ അഭൂതപൂർവമായ തിരക്കാണ് അനുഭവപ്പെടുന്നത്. ഭക്തർക്ക് ബുദ്ധിമുട്ടില്ലാത്ത രീതിയിലാണ് പരിശോധന നടത്തുന്നത്.

ക്ഷേത്രപരിസരത്തെ വ്യാപാരസ്ഥാപനങ്ങളും ഒറ്റപ്പെട്ടുകാണുന്ന ഭക്തരുടെ ബാഗുകളും പരിശോധനയ്ക്കു വിധേയമാക്കുന്നുണ്ട്. ക്ഷേത്രവും പരിസരവും ബോംബ് ഡിറ്റക്‌ഷൻ സ്ക്വാഡ് പരിശോധന നടത്തി.

National

ചെങ്കോട്ട സ്ഫോടനം: സ്ഥലത്ത് അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യം, നിർണായക കണ്ടെത്തൽ

ന്യൂഡൽഹി: രാജ്യത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനവുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങൾ‌ പുറത്ത്. സൈന്യം ഉപയോഗിക്കുന്ന രാസവസ്തുവായ അമോണിയം നൈട്രേറ്റിന്‍റെ സാന്നിധ്യമാണ് സ്ഥലത്ത് നിന്ന് കണ്ടെത്തിയത്. അതേസമയം, മറ്റു പദാർഥങ്ങൾ ഉപയോഗിച്ചിട്ടൂണ്ടോ എന്നത് പരിശോധനയ്ക്കു ശേഷമേ വ്യക്തമാകൂ.

അതേസമയം, കഴിഞ്ഞ ദിവസം ഫരീദാബാദ്, സഹറൻപുർ എന്നിവിടങ്ങളിൽ നിന്ന് അറസ്റ്റിലായ ഡോക്ടർമാരായ ആദിൽ, മുസ്മീൽ, ഷഹീനാ എന്നിവരെ എൻഐഎ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യും.

സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.

അതേസമയം, ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്‌ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്‌ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.

ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.

 

National

ഡൽഹി സ്ഫോടനം: മന്ത്രിതല സുരക്ഷാസമിതി യോഗം ഇന്ന്, പ്രധാനമന്ത്രി പങ്കെടുക്കും

ന്യൂഡൽഹി: രാജ്യത്തിന്‍റെ നെഞ്ചുലച്ച ഡൽഹി സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഇന്നും നിർണായക യോഗം. ഭൂട്ടാൻ സന്ദർശനം പൂർത്തിയാക്കി ഇന്നു തിരിച്ചെത്തുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ മന്ത്രിതല സുരക്ഷാ സമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തും.

സ്ഫോടനത്തിനു പിന്നാലെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ചൊവ്വാഴ്ച രണ്ടു തവണയാണ് ഉന്നതതല സമിതി യോഗം ചേർന്നത്. കേന്ദ്ര ആഭ്യന്തര സെക്രട്ടറി ഗോവിന്ദ് മോഹൻ, ഐബി ഡയറക്‌ടർ തപൻ ദേക, ഡൽഹി പോലീസ് കമ്മീഷണർ സതീഷ് ഗോൾച്ച, എൻഐഎ ഡയറക്‌ടർ ജനറൽ സദാനന്ദ് വസന്ത് തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. ജമ്മു കാഷ്മീർ ഡിജിപി നളിൻ പ്രഭാത് വീഡിയോ കോണ്‍ഫറൻസിലൂടെ യോഗത്തിൽ പങ്കെടുത്തു.

ഉന്നതതല യോഗത്തിനു ശേഷം അന്വേഷണച്ചുമതല ദേശീയ അന്വേഷണ ഏജൻസിക്കു (എൻഐഎ) കൈമാറിയിരുന്നു. സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച എല്ലാ കുറ്റവാളികളെയും വേട്ടയാടാൻ മുതിർന്ന ഉദ്യോഗസ്ഥർക്കു നിർദേശം നൽകിയതായി യോഗത്തിനുശേഷം അമിത് ഷാ അറിയിച്ചു. ഭീകരാക്രമണത്തിനുള്ള സാധ്യത സർക്കാർ ഉറപ്പിക്കുന്നുവെന്ന സൂചനയാണ് കേസ് എൻഐഎക്കു കൈമാറുന്നതിൽനിന്നും വ്യക്തമാകുന്നത്.

സ്ഫോടനത്തിൽ 12 പേർ മരിച്ചതായാണ് ആശുപത്രി അധികൃതർ നൽകുന്ന വിവരം. മരണസംഖ്യ ഇനിയും ഉയർന്നേക്കാം. മരിച്ചവരിൽ എട്ടു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. അവരുടെ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകി. മരിച്ചവരിൽ ഏറെയും ഉത്തർപ്രദേശ്, ഹരിയാന, ഡൽഹി സ്വദേശികളാണ്. പരിക്കേറ്റ 24 പേർ ചികിത്സയിലാണ്.

National

നടന്നതു ചാവേറാക്രമണം, പൊട്ടിത്തെറിച്ചത് ഡോ. ഉമർ നബി

ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനം ചാവേർ ആക്രമണമാണെന്നാണു ഡൽഹി പോലീസിന്‍റെ പ്രാഥമിക അന്വേഷണത്തിൽ വ്യക്തമായത്. ജമ്മു കാഷ്മീരിലെ പുൽവാമയിൽനിന്നുള്ള ഡോ. ഉമർ നബി ചാവേറായി സ്വയം പൊട്ടിത്തെറിച്ചുവെന്നാണ് പുറത്തുവരുന്ന വിവരങ്ങൾ.

എന്നാൽ, ഇക്കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമായിട്ടില്ല. കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർ തന്നെയാണോയെന്നു സ്ഥിരീകരിക്കാൻ പുൽവാമയിലുള്ള അദ്ദേഹത്തിന്‍റെ അമ്മയുടെ ഡിഎൻഎ സാന്പിൾ പരിശോധിക്കുന്നതിനുള്ള നടപടി ആരംഭിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ വ്യക്തത ലഭിച്ചാൽ മാത്രമേ കാറിനുള്ളിൽ ഉണ്ടായിരുന്നത് ഉമർതന്നെയാണെന്നു സ്ഥിരീകരിക്കാൻ സാധിക്കൂ. കാറിനുള്ളിൽ ഒരാൾ മാത്രമാണ് ഉണ്ടായിരുന്നതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച് പോലീസ് കണ്ടെത്തിയിട്ടുണ്ട്.

സ്ഫോടനമുണ്ടായ കാർ ഹരിയാനയിലെ ഫരീദാബാദിൽനിന്നാണ് ഡൽഹിയിലേക്ക് എത്തിയതെന്നു സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്. അതിനാൽ ഫരീദാബാദിൽനിന്നു കഴിഞ്ഞദിവസം കണ്ടെത്തിയ സ്ഫോടകവസ്തുക്കളുമായി സ്ഫോടനത്തിനു ബന്ധമുണ്ടോ എന്നതടക്കം അന്വേഷണസംഘം പരിശോധിക്കുകയാണ്.

ഫരീദാബാദിലെ അൽ ഫലാഹ് സർവകലാശാലയ്ക്കു കീഴിലുള്ള ആശുപത്രിയിൽ പ്രവർത്തിക്കുന്ന മുസമ്മിൽ അഹമ്മദിന്‍റെ വാടകവീട്ടിൽനിന്നാണ് സ്ഫോടകവസ്തുക്കൾ കണ്ടെത്തിയത്. മുസമ്മലിന്‍റെ കൂട്ടാളിയായ ഉമർ പിടിക്കപ്പെടുമെന്നായതോടെയും ആസൂത്രണം ചെയ്ത പദ്ധതി നടപ്പാക്കാതെ വന്നതോടെയും ചാവേർ ആകുകയായിരുന്നുവെന്നാണ് പോലീസ് വൃത്തങ്ങൾ നൽകുന്ന സൂചന.

അമോണിയം നൈട്രേറ്റ്, ഇന്ധന എണ്ണ, ഡിറ്റണേറ്ററുകൾ എന്നിവയാണ് സ്ഫോടനത്തിന് ഉപയോഗിച്ചതെന്നാണു പ്രാഥമിക കണ്ടെത്തൽ. എന്നാൽ, ഇക്കാര്യത്തിലും ഔദ്യോഗിക സ്ഥിരീകരണം സർക്കാർ ഏജൻസികളോ അന്വേഷണസംഘങ്ങളോ നൽകിയിട്ടില്ല. അതേസമയം, ജമ്മു കാഷ്മീരിൽ ആറുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ചാവേറായി പൊട്ടിത്തെറിച്ചുവെന്നു കരുതുന്ന ഉമറിന്‍റെ ബന്ധുക്കളാണിവർ.

National

ജയ്ഷ് ഇ മുഹമ്മദ് ബന്ധം വ്യക്തം


ന്യൂഡൽഹി: ജമ്മു കാഷ്മീരുമായും അവിടെ പ്രവർത്തിക്കുന്ന പാക് ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദുമായുമുള്ള ഡൽഹി സ്ഫോടനത്തിന്‍റെ ബന്ധം സ്ഥിരീകരിച്ചു. എന്നാൽ, ജയ്ഷ് ഇ മുഹമ്മദുമായി നേരിട്ടു ബന്ധിപ്പിക്കാവുന്ന തെളിവുകൾ കുറവാണെന്നത് സുരക്ഷാ ഏജൻസികളെ കുഴപ്പിക്കുന്നുണ്ട്. അറസ്റ്റിലായവരെ ചോദ്യം ചെയ്യുന്നതിലൂടെയും കൂടുതൽ തെളിവുകൾ ലഭിക്കുന്നതിലൂടെയും കൊല്ലപ്പെട്ട ചാവേർ ഡോ. ഉമർ നബി അടക്കമുള്ളവർക്ക് പാക് ഭീകരഗ്രൂപ്പുകളുമായുള്ള ബന്ധം തെളിയുമെന്നാണ് സൂചന.

അതിർത്തി കടന്നുള്ള ഭീകരതയെ പാക്കിസ്ഥാൻ തുടർന്നും പിന്തുണയ്ക്കുന്നുണ്ടെന്ന് കഴിഞ്ഞയാഴ്ച ഉന്നതതല ഇന്‍റലിജൻസ് റിപ്പോർട്ട് ഉണ്ടായിരുന്നു. ലഷ്കർ ഇ തൊയ്ബയും ഇസ്‌ലാമിക് സ്റ്റേറ്റ് ഖൊറാസാൻ പ്രവിശ്യയും തമ്മിലുള്ള രഹസ്യസഖ്യത്തിനായി പാക്കിസ്ഥാന്‍റെ ചാരസംഘടനയായ ഐഎസ്ഐയുടെ സഹായവും ഇത്തവണ ഉണ്ടായിരുന്നുവെന്നാണ് റിപ്പോർട്ട്.

പാക് ഭീകരസംഘടനയായ ജയ്ഷ് മുഹമ്മദിനെ പിന്തുണയ്ക്കുന്ന പോസ്റ്ററുകൾ ഒക്‌ടോബർ 27ന് ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ടതു മുതൽ നടത്തിയ അന്വേഷണമാണ് ഫരീദാബാദിലെ റെയ്ഡിലേക്കും ഡോക്‌ടർമാരുടെ അറസ്റ്റിലേക്കും നയിച്ചത്. അറസ്റ്റിലായ ഡോ. അദീൽ അഹമ്മദ് റാത്തർ പോസ്റ്റർ പതിക്കുന്ന സിസിടിവി ദൃശ്യങ്ങൾ ലഭിച്ചതാണു വഴിത്തിരിവായത്. അനന്ത്നാഗിലെ ഗവണ്‍മെന്‍റ് മെഡിക്കൽ കോളജിൽ ജോലി ചെയ്തിരുന്ന ഇയാളെ ചോദ്യം ചെയ്യലിൽനിന്നു കിട്ടിയ വിവരങ്ങളാണ് വൻ സ്ഫോടകവസ്തു ശേഖരം കണ്ടെത്തുന്നതിലും ഡോക്‌ടർമാരുടെ അറസ്റ്റിലേക്കും വഴിതെളിച്ചത്.

ദേശീയ അന്വേഷണ ഏജൻസി, രഹസ്യാന്വേഷണ വിഭാഗം, ഡൽഹി പോലീസ് തുടങ്ങിയവരെല്ലാം യോജിച്ചു നടത്തിയ അന്വേഷണത്തിലും ഫോറൻസിക് പരിശോധനയിലുമാണ് ഭീകരാക്രമണത്തിന്‍റെ കൃത്യമായ വഴികളിലേക്കു വെളിച്ചം വീശിയത്.

National

സ്‌ഫോടനം അബദ്ധത്തില്‍?

ന്യൂഡല്‍ഹി: ചെങ്കോട്ടയിലെ സ്‌ഫോടനം അബദ്ധത്തിലുണ്ടായതാണോ എന്നും അന്വേഷണസംഘം പരിശോധിക്കുന്നു. ബോംബ് നിര്‍മാണം അപൂര്‍ണമായിരുന്നു എന്നതാണ് വാദത്തിനു ശക്തി പകരുന്നത്. ഫരീദാബാദില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ പിടികൂടിയതിനെത്തുടര്‍ന്ന് കാറിലുണ്ടായിരുന്ന ഉമര്‍ നബി പരിഭ്രാന്തിയിലായിരുന്നു.

ചാവേർ ആക്രമണത്തിന്‍റെ രീതിയല്ല ഇയാള്‍ പിന്തുടര്‍ന്നത്. സ്‌ഫോടനത്തെത്തുടര്‍ന്ന് സ്ഥലത്തു ഗര്‍ത്തം രൂപപ്പെട്ടില്ല. ഇരുമ്പുചീളുകളോ പ്രൊജക്‌ടറുകളോ ഉണ്ടായിരുന്നില്ല എന്നതിനാല്‍ സ്‌ഫോടകവസ്തുവിന്‍റെ നിര്‍മാണം പൂര്‍ത്തിയായിരുന്നില്ല എന്ന് അനുമാനിക്കേണ്ടിവരുമെന്നും അന്വേഷണസംഘം കണക്കുകൂട്ടുന്നു.

നിരനിരയായി വാഹനങ്ങള്‍ നീങ്ങുന്നതിനിടെയാണ് ഐ 20 വാഹനത്തിലെ സ്‌ഫോടകവസ്തുക്കള്‍ പൊട്ടിത്തെറിച്ചത്. വാഹനം ഒരിടത്തും ഇടിച്ചുകയറ്റാന്‍ ശ്രമിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

എന്നാൽ, ഈ നിഗമനങ്ങള്‍ ശരിയായാല്‍ ചാവേര്‍ ആക്രമണം എന്നതില്‍നിന്നു സ്‌ഫോടകവസ്തുക്കള്‍ കൊണ്ടുപോകുമ്പോള്‍ അബദ്ധത്തിലുണ്ടായ പൊട്ടിത്തെറി എന്ന നിലയിലേക്ക് കേസ് മാറും.

National

കണ്ണീർക്കടലായി എൽഎൻജെപി ആശുപത്രി

ന്യൂഡൽഹി: സ്ഫോടനത്തിൽ മരിച്ചവരുടെ മൃതദേഹങ്ങൾ ഏറ്റുവാങ്ങാനെത്തിയവരുടെയും കാണാതായ ഉറ്റവരെ തേടിയെത്തിയവരുടെയും തേങ്ങലുകളാൽ മുഖരിതമായിരുന്നു ഇന്നലെ ഡൽഹിയിലെ ലോക് നായക് ജയ് പ്രകാശ് (എൽഎൻജെപി) ആശുപത്രിയും പരിസരവും.

സ്ഫോടനത്തിൽ ജീവൻ നഷ്‌ടപ്പെട്ടവരെയും പരിക്കേറ്റവരെയും ആദ്യമെത്തിച്ചത് എൽഎൻജെപി ആശുപത്രിയിലേക്കാണ്. മാരകമായി മുറിവേറ്റവർ, പൊള്ളലേറ്റവർ, കൈകാലുകൾ അറ്റുപോയവർ എന്നിങ്ങനെ സ്ഫോടനത്തിന്‍റെ തീവ്രത വ്യക്തമാക്കുന്ന വിധത്തിലാണ് പരിക്കേറ്റവരെയുംകൊണ്ട് ആംബുലൻസുകൾ ചീറിപ്പാഞ്ഞ് എത്തിയത്. മരിച്ചവരെ തിരിച്ചറിഞ്ഞശേഷം പ്രതീക്ഷ നഷ്‌ടപ്പെട്ട ബന്ധുക്കളെയും ആശുപത്രി പരിസരത്തു കാണാമായിരുന്നു.

ഇന്നലെ പുലർച്ചെ മുതൽ മരിച്ചവരുടെ ബന്ധുക്കൾ മൃതദേഹങ്ങൾ ഏറ്റുവാങ്ങി. പലരുടെയും ശരീരങ്ങൾ ചിന്നിച്ചിതറിയ നിലയിലായിരുന്നുവെന്നാണ് ആശുപത്രി അധികൃതർ പറയുന്നത്. തിരിച്ചറിഞ്ഞ ആറു മൃതദേഹങ്ങൾ ഇന്നലെ ഉച്ചയോടെ ബന്ധുക്കൾ ഏറ്റുവാങ്ങി വീടുകളിലേക്ക് കൊണ്ടുപോയി.

ഉത്തർപ്രദേശിലെ ഷാംലി സ്വദേശിയായ നൗമാൻ അൻസാരി(22), ബിഹാർ സ്വദേശിയായ ടാക്സി ഡ്രൈവർ പങ്കജ് ചൗധരി, ഉത്തർപ്രദേശിലെ ശ്രാവസ്തി സ്വദേശി ദിനേഷ് കുമാർ മിശ്ര, ഡൽഹി ട്രാൻസ്പോർട്ട് കോർപറേഷനിൽ കണ്ടക്‌ടറായ ഉത്തർപ്രദേശിലെ അംറോഹ സ്വദേശി അശോക് കുമാർ, ഡൽഹി ശ്രീനിവാസ്പുരി സ്വദേശി അമർ കഠാരിയ(34), ഉത്തർപ്രദേശ് സ്വദേശി ലോകേഷ് അഗർവാൾ എന്നിവരെയാണു തിരിച്ചറിഞ്ഞത്.

Leader Page

വെള്ളക്കോളർ ഭീകരത പുതിയ വെല്ലുവിളി

 ഇന്ത്യയുടെ പുതിയ വെല്ലുവിളിയായി വെള്ളക്കോളർ ഭീകരത. ഡൽഹി ചെങ്കോട്ടയിലെ കാർ ബോംബ് സ്ഫോടനവും അതിനു തൊട്ടുമുന്പ് ഫരീദാബാദിൽനിന്ന് 2,900 കിലോഗ്രാം സ്ഫോടകവസ്തുക്കളുമായി ഡോക്‌ടർമാരുടെ അറസ്റ്റും രാജ്യത്ത് പുതിയൊരു ഭീകരതയുടെ തുടക്കമായി. വൈറ്റ് കോളർ ടെറർ ഇക്കോസിസ്റ്റം എന്ന വെള്ളക്കോളർ ഭീകര ആവാസവ്യവസ്ഥ സജീവമായതിന്‍റെ നേർചിത്രമാണു ഡൽഹി സ്ഫോടന സംഭവങ്ങൾ.

വനിതയടക്കം ചുരുങ്ങിയത് നാലു ഡോക്‌ടർമാർ വെള്ളക്കോളർ ഭീകരസംഘത്തിന്‍റെ ഭാഗമായിരുന്നുവെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. ഡൽഹിയിൽനിന്ന് 50 കിലോമീറ്റർ മാത്രം അകലെയുള്ള ഫരീദാബാദ് അൽ ഫലാഹ് യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിൽ ഡോക്‌ടർമാരാണിവർ. 2019ൽ മാത്രം എംബിബിഎസ് തുടങ്ങിയ ഈ യൂണിവേഴ്സിറ്റിയിലെ 40 ശതമാനം വിദ്യാർഥികളും ജമ്മു കാഷ്മീരിൽനിന്നുള്ളവരാണ്.

അറസ്റ്റിലായ ജമ്മു കാഷ്മീരിൽനിന്നുള്ള ഏതാനും ഡോക്‌ടർമാർക്ക് പാക് ഭീകരസംഘടനകളായ ജയ്ഷ് ഇ മുഹമ്മദ്, അൻസർ ഗസ്വത്തുൽ ഹിന്ദ് എന്നിവയുമായി ബന്ധമുണ്ടെന്നാണു പോലീസിന്‍റെ കണ്ടെത്തൽ. ജമ്മു കാഷ്മീരിൽ സജീവമായി പ്രവർത്തിക്കുന്ന അൽ ക്വയ്ദയുമായി ബന്ധപ്പെട്ട ഇസ്‌ലാമിക ഭീകര സംഘടനയാണ് അൻസർ ഗസ്വത്തുൽ ഹിന്ദ്.

ഫരീദാബാദിൽനിന്നു വൻ സ്ഫോടകവസ്തുശേഖരം കണ്ടെടുത്തില്ലായിരുന്നെങ്കിൽ ഡൽഹിയിലും പരിസരങ്ങളും അതിഭീകര ഭീകരാക്രമണ പരന്പരയ്ക്കാണു തീവ്രവാദിസംഘം തയാറെടുത്തിരുന്നതെന്ന് പോലീസ് പറയുന്നു. പിടിച്ചെടുത്ത സ്ഫോടകവസ്തുക്കൾ ഉപയോഗിച്ച് നൂറുകണക്കിനു ശക്തിയേറിയ ഐഇഡികൾ നിർമിച്ച് ഡൽഹിയെ വിറപ്പിക്കാനുള്ള ഗൂഢാലോചനയും പദ്ധതിയും പൊളിഞ്ഞ രോഷത്തിൽക്കൂടിയാണ് ഉമർ അഹമ്മദ് ചാവേറാക്രമണം നടത്തിയതെന്നാണു സൂചന.

വനിതയടക്കം അഞ്ചു ഡോക്‌ടർമാർ

വനിതയടക്കം അഞ്ച് എംബിബിഎസ് ഡോക്‌ടർമാർക്കാണു ഡൽഹി കാർ ബോംബ് സ്ഫോടനവും ഫരീദാബാദ് റെയ്ഡുമായി നേരിട്ടു ബന്ധമുള്ളത്. ഇവരിലൊരാളും പുൽവാമ സ്വദേശിയുമായ ഡോ. ഉമർ മുഹമ്മദാണ് ചാവേറായി ഭീകരാക്രമണം നടത്തിയത്. കൊല്ലപ്പെട്ട ചാവേർ ഡോ. ഉമറാണു ഭീകരാക്രമണ പദ്ധതിയുടെ സൂത്രധാരൻ എന്നാണു പോലീസിന്‍റെ കണ്ടെത്തൽ.

കാഷ്മീരിലെ പുൽവാമ സ്വദേശി ഡോ. മുസാമിൽ ഗനായി (35), ജമ്മു കാഷ്മീരിലെ അനന്ത്നാഗ് സർക്കാർ മെഡിക്കൽ കോളജിൽനിന്നു പുറത്തായ കാഷ്മീരിലെ കുൽഗാം സ്വദേശി ഡോ. അദീൽ അഹമ്മദ് റാത്തർ എന്നിവരുടെ വീട്ടിലും ലോക്കറിലും നിന്നാണ് അമോണിയം നൈട്രേറ്റ് ഉൾപ്പെടെ 2,900 കിലോ ബോംബ് നിർമാണ വസ്തുക്കളും ടൈമറുകളും വിദേശനിർമിത റൈഫിളുകളും തോക്കുകളും വെടിക്കോപ്പുകളും പിടിച്ചെടുത്തത്.

ഫരീദാബാദിലെ അൽ ഫലാ യൂണിവേഴ്സിറ്റി മെഡിക്കൽ സ്കൂളിൽ കഴിഞ്ഞ മൂന്നു വർഷമായി സീനിയർ ഡോക്‌ടറായി ജോലി ചെയ്തു വരികയായിരുന്നു ഡോ. അദീൽ അഹമ്മദ്. കാന്പസിൽത്തന്നെ താമസിച്ചിരുന്നെങ്കിലും അടുത്തുള്ള ധോജ് എന്ന സ്ഥലത്ത് മുറി വാടകയ്ക്കെടുത്തായിരുന്നു ബോംബ് നിർമാണത്തിനായി വസ്തുക്കൾ സൂക്ഷിച്ചിരുന്നത്. ഇറ്റാലിയൻ നിർമിത ബെറെറ്റ പിസ്റ്റൾ, ഐഇഡി സ്ഫോടനത്തിനുള്ള ലഘുലേഖകൾ തുടങ്ങിയവ മുറിയിലുണ്ടായിരുന്നു. ഇതേ അൽ ഫലാ യൂണിവേഴ്സിറ്റിയിലായിരുന്നു അറസ്റ്റിലായ മറ്റു ഡോക്‌ടർമാരും.

യുപിയിലെ ലക്നോയിൽനിന്നുള്ള വനിതാ ഡോക്‌ടർ ഷഹീൻ സഈദിനും ബന്ധമുണ്ടെന്നു കണ്ടെത്തി. ജയ്ഷ് ഇ മുഹമ്മദിന്‍റെ വനിതാവിഭാഗം സ്ഥാപിക്കാനുള്ള ചുമതലക്കാരിയായ ഡോ. ഷഹീനെയും ഇന്നലെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ കാറിൽനിന്നു റഷ്യൻ നിർമിത ക്രിങ്കോവ് റൈഫിൾ പിടിച്ചെടുത്തിരുന്നു. മുസാമിലിന്‍റെ പെണ്‍ സുഹൃത്തുകൂടിയാണിവർ. ജയ്ഷ് ഇ മുഹമ്മദ് സ്ഥാപകൻ മസൂദ് അസറിന്‍റെ സഹോദരി സാദിയ അസ്ഹർ പാക്കിസ്ഥാനിൽനിന്നു നയിക്കുന്ന ജയ്ഷ് ഇ മുഹമ്മദ് വനിതാവിഭാഗമായ ജമാഅത്ത് ഉൽ മോമിനാത്തിന്‍റെ ഇന്ത്യാ വിഭാഗം രൂപീകരിക്കാനായിരുന്നു പദ്ധതി.

ചൈനയിൽനിന്ന് എംബിബിഎസ് പാസായി നാട്ടിലെത്തിയ ഹൈദരാബാദിലുള്ള ഡോ. അഹമ്മദ് മൊഹിയുദ്ദീൻ സെയ്ദും ഈ സംഘത്തിന്‍റെ ഭാഗമാണെന്ന് പോലീസ് പറയുന്നു. ഹൈദരാബാദിലെ രാജേന്ദ്ര നഗറിൽ ഷവർമ കച്ചവടം നടത്തിയിരുന്ന ഈ ഡോക്‌ടറെ കഴിഞ്ഞ ശനിയാഴ്ചയാണ് ഗുജറാത്ത് പോലീസ് അറസ്റ്റ് ചെയ്തത്.

ശ്രീനഗറിൽനിന്നുള്ള ആരിഫ് നിസാർ ദാർ, യാസിർ ഉൽ അഷ്റഫ്, മഖ്സൂദ് അഹമ്മദ് ദാർ, ഷോപ്പിയാനിൽനിന്നുള്ള മോൾവി ഇർഫാൻ അഹമ്മദ്, ഗന്ധർബലിൽനിന്നുള്ള സമീർ അഹമ്മദ് അഹാംഗർ എന്നിവരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെല്ലാം ഡോക്‌ടർമാരുടെ ഭീകരസംഘത്തെ സഹായിച്ചിരുന്നവരായിരുന്നു. ഫരീദാബാദിനു പുറമെ ജമ്മു കാഷ്മീരിലെ ശ്രീനഗർ, അനന്ത്നാഗ്, ഗന്ധർബാൽ, ഷോപ്പിയാൻ എന്നിവിടങ്ങളിലും സുരക്ഷാ ഏജൻസികൾ റെയ്ഡ് നടത്തിയിരുന്നു.

National

കാഷ്മീരിലെ പോസ്റ്ററുകൾ മുതൽ ഐ20 വരെ

ചെങ്കോട്ടയിൽ 13 പേരുടെ മരണത്തിനു കാരണമായ ആക്രമണം ഭീകരവാദമാണെന്ന സംശയം ബലപ്പെട്ടുനിൽക്കെ ആക്രമണത്തിന്‍റെ വേരുകൾ പടർന്നുകിടക്കുന്നത് കഴിഞ്ഞമാസം ജമ്മു കാഷ്മീരിൽ കണ്ടെത്തിയ തീവ്രവാദ അനുകൂല പോസ്റ്ററുകളിലേക്ക്.

ഭീകരസംഘടനയായ ജയ്ഷ് ഇ മുഹമ്മദിന് അനകൂലമായ പോസ്റ്ററുകൾ കണ്ടെത്തിയതിനെത്തുടർന്ന് ശ്രീനഗറിൽ കഴിഞ്ഞമാസം മുതൽ പോലീസ് നടത്തിവന്ന അന്വേഷണമാണു ഫരീദാബാദിൽ ഡോക്‌ടർമാരടക്കമുള്ളവരുടെ അറസ്റ്റിലേക്കു നയിച്ചത്.

സ്ഫോടകവസ്തുക്കളും ആയുധങ്ങളുമുൾപ്പെടെ ഫരീദാബാദിൽ ജയ്ഷ് ഇ മുഹമ്മദ് ബന്ധമുള്ള ഭീകരരെ പിടികൂടിയെന്ന വാർത്ത പുറത്തുവന്ന ദിവസംതന്നെ ഡൽഹിയുടെ ഹൃദയഭാഗത്ത് ഭീകരർ നടത്തിയതെന്ന് സംശയിക്കുന്ന സ്ഫോടനവുമുണ്ടാകുന്നു.

പോസ്റ്ററുകളിൽ തുടങ്ങിയ അന്വേഷണം

ശ്രീനഗറിലെ ബൻപോര നൗഗം പ്രദേശത്ത് ജയ്ഷ് ഇ മുഹമ്മദിന് അനുകൂലമായ പോസ്റ്ററുകൾ ഒക്‌ടോബർ 19ന് പ്രത്യക്ഷപ്പെട്ടതിനെത്തുടർന്നാണ് ജമ്മു കാഷ്മീർ പോലീസ് ഇതിനു പിന്നിലുള്ളവരെ കണ്ടെത്താൻ അന്വേഷണം തുടങ്ങിയത്. സുരക്ഷാ ഉദ്യോഗസ്ഥരുമായി സഹകരിക്കരുതെന്ന് ജനങ്ങളോട് ആവശ്യപ്പെടുന്നതായിരുന്നു ഉറുദുവിൽ പ്രത്യക്ഷപ്പെട്ട പോസ്റ്ററുകൾ. 

യുഎപിഎ അടക്കമുള്ള വകുപ്പുകൾ ചുമത്തി എഫ്ഐആർ രേഖപ്പെടുത്തിയ പോലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണം അദീൽ അഹമ്മദ് റാത്തർ എന്ന ഡോക്‌ടർ ഉൾപ്പെടെയുള്ളവരുടെ അറസ്റ്റിലേക്ക് നയിക്കുകയായിരുന്നു. ഉത്തർപ്രദേശിലെ സഹറാൻപുരിൽ പിടിയിലായ അദീലിന്‍റെ വെളിപ്പെടുത്തലുകൾ ജമ്മു കാഷ്മീർ, ഉത്തർപ്രദേശ്, ഹരിയാന എന്നിവിടങ്ങളിലായി വ്യാപിച്ചുകിടക്കുന്ന പാൻ ഇന്ത്യൻ "വൈറ്റ് കോളർ’ തീവ്രവാദത്തിലേക്ക് അന്വേഷണ ഉദ്യോഗസ്ഥരെ എത്തിച്ചു.

ഫരീദാബാദിലെ റെയ്ഡും പിന്നാലെ സ്ഫോടനവും

ഇന്ത്യയിലെ ജയ്ഷ് ഇ മുഹമ്മദിന്‍റെ പ്രവർത്തനങ്ങൾ കൈകാര്യം ചെയ്തിരുന്ന ഡോ. അദീൽ അഹമ്മദ് റാത്തറുടെ അറസ്റ്റാണ് ഡൽഹി-ഹരിയാന അതിർത്തിയായ ഫരീദാബാദിൽ 2900 കിലോ സ്ഫോടകവസ്തുക്കളടക്കം പിടികൂടുന്നതിലേക്കു നയിച്ചത്.

അമോണിയം നൈട്രേറ്റും ടൈമറുകളും പിസ്റ്റളുകളും ഐഇഡി ബോംബ് നിർമിക്കാനുള്ള സാമഗ്രികളും റെയ്ഡിലൂടെ കണ്ടെത്തിയെന്ന് തിങ്കളാഴ്ച പോലീസ് പ്രഖ്യാപിച്ചപ്പോൾത്തന്നെ ദേശീയതലസ്ഥാന പ്രദേശത്ത് ആക്രമണം നടത്താനുള്ള ഭീകരവാദികളുടെ പദ്ധതികളെപ്പറ്റിയുള്ള സൂചനകളും വ്യക്തമായിരുന്നു.

ആക്രമണത്തിന്‍റെ ഉത്തരവാദികളാരാണെന്നതിൽ അന്തിമ നിഗമനത്തിലെത്തിയിട്ടില്ലെങ്കിലും ശ്രീനഗറിൽ പ്രത്യക്ഷപ്പെട്ട ജയഷ് ഇ മുഹമ്മദ് പോസ്റ്ററുകളും ഡൽഹിയിലെ ആക്രമണവും തമ്മിൽ പ്രത്യക്ഷത്തിൽ ബന്ധമുണ്ടെന്നാണ് പോലീസ് സംശയിക്കുന്നത്.

International

ലോകം ഇന്ത്യക്കൊപ്പം

ബെയ്ജിംഗ്/വാഷിംഗ്ടൺ: പന്ത്രണ്ടു പേരുടെ മരണത്തിനിടയാക്കിയ ചെങ്കോട്ട സ്ഫോടനത്തിൽ അനുശോചനം അറിയിച്ചും ഇന്ത്യക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും യുഎസും ചൈനയും ജപ്പാനും ഇസ്രയേലും ഉൾപ്പെടെയുടെ രാജ്യങ്ങൾ.

ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവർക്ക് അനുശോചനം അറിയിച്ച യുഎസ് ഭരണകൂടം സ്ഥിതിഗതികൾ സൂക്ഷമമായി നിരീക്ഷിക്കുകയാണെന്നും അറിയിച്ചു. പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കട്ടെയെന്നും യുഎസ് വിദേശകാര്യവകുപ്പിലെ സൗത്ത് അൻഡ് സെട്രൽ ഏഷ്യയുടെ ചുമതലയുള്ള വിഭാഗം ആശംസിച്ചു.

ഞെട്ടിക്കുന്ന സംഭവമാണെന്നു പറഞ്ഞ ചൈനീസ് വിദേശകാര്യമന്ത്രാലയം വക്താവ് ലിൻ ജിയാൻ, കൊല്ലപ്പെട്ടവർക്ക് അനുശോചനവും രേഖപ്പെടുത്തി.

സ്ഫോടനത്തിൽ വിലപ്പെട്ട ജീവനുകൾ നഷ്ടമായതിൽ ആഘാത ദുഃഖം രേഖപ്പെടുത്തുകയാണെന്നു പറഞ്ഞ ജപ്പാൻ പ്രധാനമന്ത്രി സനെ തകൈച്ചി പരിക്കേറ്റവർ വേഗത്തിൽ സുഖംപ്രാപിക്കാൻ പ്രാർഥിക്കുകയാണെന്നും വ്യക്തമാക്കി.

ഇന്ത്യൻ ജനതയ്ക്ക് ഐക്യദാർഢ്യം അറിയിക്കുകയാണെന്ന് ശ്രീലങ്കൻ പ്രസിഡന്‍റ് അനുര കുമാര ദിസനായകെ പറഞ്ഞു.

ഭൂട്ടാൻ രാജാവ് ജിഗ്മേ ഖേസര്‍ നാംഗ്യേല്‍ വാങ്ചുക്ക്, മാലിദ്വീപ് പ്രസിഡന്‍റ് മുഹമ്മദ് മുയിസു, ഇസ്രയേൽ വിദേശകാര്യമന്ത്രി ഗിദെയോൻ സാർ, നേപ്പാൾ ഇടക്കാല പ്രധാനമന്ത്രി സുശീല കാർകി തുടങ്ങിയവരും അനുശോചിച്ചു.

National

രാജ്യ തലസ്ഥാനം സുരക്ഷാവലയത്തിൽ

ന്യൂഡൽഹി: തിങ്കളാഴ്ച വൈകുന്നേരം ചെങ്കോട്ടയിലുണ്ടായ സ്ഫോടനത്തെത്തുടർന്ന് രാജ്യതലസ്ഥാനത്ത് സുരക്ഷ ശക്തമാക്കി. നഗരത്തിലേക്കു പ്രവേശിക്കുന്ന എല്ലാ അതിർത്തി റോഡുകളിലും പോലീസ് പരിശോധന കർശനമാക്കി.

സ്വകാര്യ വാഹനങ്ങൾ ഉൾപ്പെടെ വാണിജ്യ ആവശ്യങ്ങൾക്കായി ഡൽഹിയിലേക്കെത്തുന്ന വാഹനങ്ങൾ പരിശോധനയ്ക്കു വിധേയമാക്കിയാണു കടത്തിവിടുന്നത്. വിദേശരാജ്യങ്ങളുടെ സ്ഥാനപതികാര്യാലയങ്ങൾ ഉൾപ്പെടെ തന്ത്രപ്രധാന മേഖലകളിലെല്ലാം സുരക്ഷ വർധിപ്പിച്ചു.സ്ഫോടനത്തിനു പിന്നാലെ ചെങ്കോട്ടയിലും സമീപപ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലും പോലീസ് പരിശോധന നടത്തിയിരുന്നു.

ദരിയഗഞ്ച്, പഹർഗഞ്ച് പ്രദേശങ്ങളിലെ ഹോട്ടലുകളിലും ഗസ്റ്റ് ഹൗസുകളിലുമാണ് പരിശോധന നടത്തിയത്. ഹോട്ടലുകളിലെ രജിസ്റ്ററുകളും പോലീസ് പരിശോധിച്ചു. ഇവിടങ്ങളിലെ ജീവനക്കാരെയും അന്വേഷണസംഘം ചോദ്യം ചെയ്തു. സ്ഫോടനത്തെത്തുടർന്ന് സന്ദർശകർക്കു പ്രവേശനം നിരോധിച്ച ചെങ്കോട്ട വെള്ളിയാഴ്ചയേ തുറക്കൂവെന്ന് ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യ അറിയിച്ചു. പരിശോധന നടക്കുന്നതിനാൽ ഈ പ്രദേശത്തേക്കുള്ള ഗതാഗതവും നിയന്ത്രിച്ചിട്ടുണ്ട്.

രാജ്യതലസ്ഥാനത്തെ മുഴുവൻ പോലീസ് സ്റ്റേഷനുകളിലും ജാഗ്രത പാലിക്കാൻ നിർദേശമുണ്ട്. പ്രാദേശിക മാർക്കറ്റുകൾ, മെട്രോ സ്റ്റേഷനുകൾ, ബസ്‌സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവിടങ്ങളിലും ജാഗ്രതാനിർദേശം പുറപ്പെടുവിച്ചു. സംശയാസ്പദമായ വ്യക്തികൾ, ഉപേക്ഷിക്കപ്പെട്ട വസ്തുക്കൾ എന്നിങ്ങനെ എല്ലാത്തര ത്തിലും ജാഗ്രത പാലിക്കാനും നിർദേശമുണ്ട്. പ്രധാന മേഖലകളിലെല്ലാം വാഹനനിയന്ത്രണം ഏർപ്പെടുത്തി.

ചാവേറിനെ കണ്ടെത്താൻ ഡിഎൻഎ പരിശോധന

ചെങ്കോട്ട സ്ഫോടനത്തിൽ ഡോ. ഉമർ നബി ചാവേറായിരുന്നുവെന്ന് സ്ഥിരീകരിക്കാൻ ഡിഎൻഎ പരിശോധന നടത്തും. സാന്പിൾ ശേഖരിക്കാനായി ഉമർ നബിയുടെ അമ്മ ഷമീമ ബീഗത്തെ അന്വേഷണസംഘം ആശുപത്രിയിലെത്തിച്ചു. രണ്ട് സഹോദരന്മാരും ഒപ്പമുണ്ടായിരുന്നു.

അതേസമയം, സ്ഫോടനം നടത്തിയ കാറിന്‍റെ ഉടമസ്ഥരെക്കുറിച്ചും അന്വേഷണം പുരോഗമിക്കുകയാണ്. ഇതിന്‍റെ ഭാഗമായി മൂന്നുപേരെ ചോദ്യംചെയ്തു. കാറിന്‍റെ ആദ്യ ഉടമയായ ഗുഡ്‌ഗാവ് സ്വദേശി മുഹമ്മദ് സൽമാൻ ഉൾപ്പെടെ മൂന്നുപേരെ ചോദ്യംചെയ്യാൻ വിളിപ്പിച്ചിട്ടുണ്ട്. ഡൽഹിയിലെ ഓക്‌ലയിലുള്ള ദേവേന്ദ്ര എന്നയാൾക്കു സൽമാൻ കാർ വിറ്റുവെന്നാണ് രേഖകൾ. ഒന്നരവർഷം മുന്പായിരുന്നു ഇത്.

2016 മുതൽ നാലുവർഷം മുഹമ്മദ് സൽമാൻ താമസിച്ചിരുന്ന വാടകവീടിന്‍റെ ഉടമ ദിനേശിനെയും പോലീസ് ചോദ്യംചെയ്യുന്നുണ്ട്. 2020 നുശേഷം സൽമാനുമായി ഒരു ബന്ധവും ഉണ്ടായിരുന്നില്ലെന്ന് ദിനേശിന്‍റെ സഹോദരൻ മഹേഷ് അന്വേഷണസംഘത്തോട് പറഞ്ഞു. സൽമാനൊപ്പം ഭാര്യയും രണ്ടു കുട്ടികളും അമ്മയുമാണ് വീട്ടിൽ താമസിച്ചിരുന്നത്. ഒരു സ്വകാര്യകന്പനിയിൽ ജോലിയാണെന്നാണ് അയൽവാസികളോട് ഇയാൾ പറഞ്ഞിരുന്നത്.

ദേവന്ദ്രയിൽനിന്നാണ് അംബാല സ്വദേശിയായ ഒരാൾ ഈ കാർ വാങ്ങിയത്. ഇയാളിൽനിന്നും പുൽവാമ സ്വദേശി താരിഖ് എന്നയാൾ കാർ സ്വന്തമാക്കി. കാർ ഇടപാടുമായി ബന്ധപ്പെട്ട മുഴുവൻ പേരെയും കണ്ടെത്താനുള്ള ശ്രമത്തിലാണു പോലീസ്.

National

സ്ഫോടകവസ്തുക്കളുമായി കാർ ഡൽഹിയിൽ കറങ്ങിയത് 10 മണിക്കൂർ

സുരക്ഷാവലയങ്ങളുടെ കണ്ണു വെട്ടിച്ച് സ്ഫോടകവസ്തുക്കൾ നിറച്ച ഹ്യുണ്ടായ് ഐ 20 കാർ രാജ്യതലസ്ഥാനത്ത് ഉണ്ടായിരുന്നത് പത്തു മണിക്കൂറോളം. സ്ഫോടനം നടന്ന തിങ്കളാഴ്ച രാവിലെ 8.13ന് ഫരീദാബാദ് ഭാഗത്തുനിന്ന് ബദൽപുർ ടോൾ മാർഗം കാർ ഡൽഹിയിൽ പ്രവേശിച്ചു.

സ്കൂൾ സമയമായതിനാൽ ഡൽഹി അതിർത്തിയിൽ കൂടുതൽ പരിശോധന ഉണ്ടാകില്ലെന്ന അറിവായിരിക്കാം ഈ സമയവും വഴിയും തെരഞ്ഞെടുത്തതെന്നാണു പോലീസിന്‍റെ അനുമാനം. തുടർന്ന് 8.20 ഓടെ ഓഖ്‌ല ഇൻഡസ്ട്രിയൽ മേഖലയിലെ പെട്രോൾ പന്പിലെ സിസിടിവി ദൃശ്യങ്ങളിലും കാർ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഈ മേഖലയിൽ കുറച്ചുനേരം നിർത്തിയശേഷം വൈകുന്നേരം വരെ ഡൽഹിയുടെ പല ഭാഗങ്ങളിലൂടെ കറങ്ങി 3.19ന് ചെങ്കോട്ടയുടെ പാർക്കിംഗ് പ്രദേശത്ത് എത്തുകയായിരുന്നു.

ദരിയാഗഞ്ച്, കാഷ്മീരി ഗേറ്റ്, സുനേരി മസ്ജിദിനു സമീപം സെൻട്രൽ ഓൾഡ് ഡൽഹി എന്നിവിടങ്ങളിലൂടെ സഞ്ചരിച്ചാണു കാർ ചെങ്കോട്ടയിലെത്തുന്നത്. മൂന്നു മണിക്കൂർ പാർക്കിംഗ് പ്രദേശത്തുണ്ടായിരുന്ന കാർ ആറരയോടെ അവിടെനിന്നു പുറത്തിറങ്ങി. പിന്നീട് വളരെ പതുക്കെ നീങ്ങി നേതാജി സുഭാഷ് മാർഗിലെ ട്രാഫിക് സിഗ്‌നലിൽ എത്തുന്നതിന് തൊട്ടുമുന്പ് 6.52ന് പൊട്ടിത്തെറിക്കുകയായിരുന്നു.

1000ത്തിലധികം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണു കാറിന്‍റെ സഞ്ചാരം പോലീസ് കണ്ടെത്തിയത്. പ്രദേശത്തെ ഫോണ്‍കോളുകൾ പരിശോധിക്കുന്നതിന് ഫോണ്‍ ഡംപിംഗ് നടപടിയും അന്വേഷണസംഘം ആരംഭിച്ചിട്ടുണ്ട്.

 

Kerala

കേരളവും അതീവ ജാഗ്രതയിൽ

തിരുവനന്തപുരം: ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ കേരളത്തിലും അതീവ ജാഗ്രത. കഴിഞ്ഞ ദിവസം രാത്രിതന്നെ സംസ്ഥാനത്തെ പ്രധാന നഗരങ്ങളിൽ ആരംഭിച്ച സുരക്ഷാ പരിശോധന ഇന്നലെയും തുടർന്നു.

തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് അടക്കം പ്രധാന നഗരങ്ങളിൽ സുരക്ഷ ശക്തമാക്കി. ഇതിന്‍റെ ഭാഗമായി റെയിൽവേ സ്റ്റേഷനുകളിലും ബസ്‌ സ്റ്റേഷനുകളിലും ഉൾപ്പെടെ വിപുലമായ സുരക്ഷാ പരിശോധനയാണ് ഇന്നലെ നടന്നത്. സംസ്ഥാനത്തുടനീളം സുരക്ഷ ശക്തമാക്കാൻ കഴിഞ്ഞ ദിവസം രാത്രി തന്നെ സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖർ നിർദേശം നൽകിയിരുന്നു.

ജനബാഹുല്യമുള്ള റെയിൽവേ സ്റ്റേഷനുകൾ, ബസ്‌ സ്റ്റാൻഡുകൾ, ആരാധനാലയങ്ങൾ എന്നിവ കേന്ദ്രീകരിച്ചാണ് ഇന്നലെ പരിശോധനയുണ്ടായത്. കൊച്ചി മെട്രോയിലും സുരക്ഷാ ക്രമീകരണങ്ങൾ ശക്തമാക്കി.

തിരുവനന്തപുരത്ത് തമ്പാനൂർ, പേട്ട തുടങ്ങി റെയിൽവേ സ്റ്റേഷനുകളിലും സെൻട്രൽ ബസ്‌സ്റ്റാൻഡ് ഉൾപ്പെടെയുള്ള പ്രധാന കേന്ദ്രങ്ങളിലും പരിശോധന നടന്നു. ബോംബ് സ്ക്വാഡ്, ഡോഗ് സ്ക്വാഡ് ഉൾപ്പെടെയുള്ള പരിശോധനയിൽ പങ്കെടുത്തു.

ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും സംശയാസ്പദമായി എന്തെങ്കിലും കണ്ടാൽ 112 ൽ വിളിച്ച് അറിയിക്കേണ്ടതാണെന്നും സംസ്ഥാന പോലീസ് മേധാവി അറിയിച്ചു.

National

വിനാശകരമായ ദുരന്തം: സുപ്രീംകോടതി

ന്യൂഡൽഹി: ഡൽഹി സ്ഫോടനത്തിൽ ജീവൻ നഷ്‌ടപ്പെട്ടവർക്ക് അനുശോചനം രേഖപ്പെടുത്തി സുപ്രീംകോടതി.

വിനാശകരമായ ദുരന്തമെന്നാണു ചീഫ് ജസ്റ്റീസ് ബി.ആർ.ഗവായ് സ്ഫോടനത്തെ വിശേഷിപ്പിച്ചത്. പ്രിയപ്പെട്ടവരെ നഷ്‌ടമായവർക്ക് രാജ്യത്തെ പരമോന്നത കോടതിയുടെ പേരിൽ ചീഫ് ജസ്റ്റീസ് ഗവായ് അനുശോചനം അറിയിക്കുകയും ദുരിതമനുഭവിക്കുന്നവർക്ക് ഐക്യദാർഢ്യം പ്രകടിപ്പിക്കുകയും ചെയ്തു.

ഫുൾ കോർട്ട് ചേർന്നുകൊണ്ടായിരുന്നു അനുശോചനച്ചടങ്ങ് സംഘടിപ്പിച്ചത്. നിയമവാഴ്ച ഉയർത്തിപ്പിടിക്കുന്നതിനും നീതി ഉറപ്പാക്കുന്നതിനും ഓരോ പൗരനൊപ്പവും രാജ്യത്തെ നീതിന്യായ സംവിധാനം ഒപ്പമുണ്ടാകുമെന്നും സുപ്രീംകോടതി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.

National

സ്ഫോടനത്തെ അപലപിച്ച് സിബിസിഐ

ന്യൂഡൽഹി: ചെങ്കോട്ടയ്ക്കു സമീപമുണ്ടായ കാർ സ്ഫോടനത്തിൽ അഗാധമായ ഞെട്ടലും ദുഃഖവും പ്രകടിപ്പിക്കുന്നുവെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻ സമിതി (സിബിസിഐ).

രാജ്യത്തെ ദുഃഖത്തിലാഴ്ത്തിയ സംഭവമാണു നടന്നതെന്നും ജീവൻ നഷ്‌ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും പ്രിയപ്പെട്ടവർക്കും ഹൃദയംഗമമായ അനുശോചനം അറിയിക്കുന്നുവെന്നും സിബിസിഐ അറിയിച്ചു.

അവരുടെ അതിയായ ദുഃഖസമയത്ത് ഞങ്ങളുടെ ചിന്തകളും പ്രാർഥനകളും അവരോടൊപ്പമുണ്ടെന്നും പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കുന്നതിനായി പ്രാർഥിക്കുന്നുവെന്നും സിബിസിഐ പ്രസ്താവനയിലൂടെ അറിയിച്ചു.

രാജ്യത്തുടനീളമുള്ള എല്ലാ ഇടവക വൈദികരും പ്രത്യേകം ജാഗ്രത പാലിക്കണമെന്നും അവരുടെ പള്ളികളിലോ സമീപപ്രദേശങ്ങളിലോ സംശയാസ്പദമായ പ്രവർത്തനങ്ങളോ അനാഥമായ വസ്തുക്കളോ ശ്രദ്ധയിൽപ്പെട്ടാൽ ഉടൻതന്നെ ബന്ധപ്പെട്ട അധികാരികളെ അറിയിക്കണമെന്നും സിബിസിഐ ആവശ്യപ്പെട്ടു.

Kerala

ഡൽഹി സ്ഫോടനം: അസാധാരണ സാഹചര്യമെന്ന് സുരേഷ് ഗോപി

തൃശൂർ: അന്വേഷണം എങ്ങനെ പോകുന്നുവെന്നു പുറത്തുപറയാനാകില്ലെന്നും അസാധാരണമായ സാഹചര്യമാണെന്നും ഡൽഹിയിലെ കാർ സ്‌ഫോടനത്തിൽ കേന്ദ്രമന്ത്രി സുരേഷ്ഗോപി പ്രതികരിച്ചു.

കഴിഞ്ഞ 30 ദിവസത്തിനുള്ളിൽ രാജസ്ഥാൻ അടക്കമുള്ള പ്രദേശങ്ങളിൽ എട്ടുതവണയാണ് ഇതുപോലെയുള്ള ശ്രമങ്ങൾ നമ്മൾ തടഞ്ഞത്. രാജ്യത്തിന്‍റെ അഖണ്ഡതയ്ക്കേറ്റ മുറിവാണ് സ്‌ഫോടനം. കുറ്റവാളികളെയും അവരെ സഹായിച്ചവരെയും ശക്തമായി നേരിടും.

കേരളമടക്കമുള്ള സംസ്ഥാനങ്ങൾക്കു ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. ശക്തമായ മതേതരത്വം ഉടയ്ക്കാനുള്ള ശ്രമമാണു നടന്നത്. പൗരന്മാർ സംയമനം പാലിച്ച് സാഹോദര്യം സൂക്ഷിക്കണം. കുറ്റവാളികളെ പിടിക്കുന്നതിൽ കേന്ദ്രസർക്കാർ ശക്തമായി മുന്നോട്ടുവരുമെന്നും സുരേഷ് ഗോപി പറഞ്ഞു.

National

ചെങ്കോട്ട സ്ഫോടനം; അന്വേഷണം എൻഐഎ ഏറ്റെടുത്തു

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്‍റെ അന്വേഷണം എൻഐഎ ഏറ്റെടുത്തു. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസിയും സംശയിക്കുന്നത്. അന്വേഷണത്തിന്‍റെ ഭാഗമായി ചാവേറെന്ന് സംശയിക്കുന്ന ഡോ. ഉമർ മുഹമ്മദിന്‍റെ അമ്മയെയും രണ്ട് സഹോദരന്മാരെയും പോലീസ് കസ്‌റ്റഡിയിലെടുത്തു.

മൃതദേഹം ഉമറിന്‍റേതാണോയെന്ന് സ്ഥിരീകരിക്കാൻ ഇവരുടെ ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കും. ഫരീദാബാദില്‍ നിന്നും അറസ്റ്റിലായ ഡോക്ടർമാരുടെ സംഘാംഗങ്ങളാണ് ആക്രമണത്തിനു പിന്നിലെന്നാണ് പോലീസിന്‍റെ വിലയിരുത്തൽ‌. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റാണെന്ന സൂചന പുറത്തുവന്നിരുന്നു.

സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കി. 

International

പാക്കിസ്ഥാനിൽ സ്ഫോടനം; 12 പേർ മരിച്ചു; 21 പേർക്ക് പരിക്കേറ്റു

ഇസ്ലാമാബാദ്: പാക്കിസ്ഥാന്‍റെ തലസ്ഥാമായ ഇസ്ലാമാബാദിൽ സ്ഫോടനം. ചാവേർ പൊട്ടിത്തെറിക്കുകയായിരുന്നു. 12 പേർ മരിച്ചു. 21 പേർക്ക് പരിക്കേറ്റു.

ഇസ്ലാമാബാദിലെ ജില്ലാ കോടതി വളപ്പിലാണ് സ്ഫോടനം നടന്നത്. ഡൽഹിയിലെ സ്ഫോടനത്തിന് സമാനമായ നിലയിലാണ് ഇപ്പോള്‍ ഇസ്ലാമാബാദിലും സ്ഫോടനമുണ്ടായിരിക്കുന്നത്. ജില്ലാ കോടതി വളപ്പിൽ പാര്‍ക്ക് ചെയ്തിരുന്ന കാറാണ് പൊട്ടിത്തെറിച്ചത്.

കാറിലെത്തിയ ചാവേർ എന്ന് റിപ്പോർട്ടാണ് പുറത്തുവന്നിട്ടുള്ളത്. ഉച്ചയോടെയാണ് സംഭവം നടന്നത്. കാറിന്‍റെ സിലിണ്ടര്‍ പൊട്ടിത്തെറിച്ചുള്ള അപകടമെന്നാണ് ആദ്യ വാര്‍ത്തകള്‍ പുറത്തുവന്നത്. എന്നാൽ പിന്നീട് പോലീസ് തന്നെ, ഇതൊരു ചാവേര്‍ ആക്രമണമാണെന്ന് സ്ഥിരീകരിച്ചു.

ആക്രമണത്തിന് പിന്നിൽ ആരാണെന്ന കാര്യം സ്ഥിരീകരിച്ചിട്ടില്ല. കോടതിയിലെത്തിയ സാധാരണക്കാരായ ജനങ്ങളാണ് കൊല്ലപ്പെട്ടതെന്ന വിവരമാണ് പുറത്തുവരുന്നത്.

 

National

ഡൽഹി സ്ഫോടനം: ഉത്തരവാദികളെ വെറുതെവിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നു- പ്രതിരോധമന്ത്രി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ്. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് രാഷ്ട്രത്തിന് ഉറപ്പ് നൽകുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

"സ്ഫോടനത്തിൽ അനുശോചനം രേഖപ്പെടുത്തുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് കരുത്ത് നൽകണമെന്ന് പ്രാര്‍ഥിക്കുന്നു. ദുരന്തത്തിന് ഉത്തരവാദികളായവരെ നിയമത്തിന് മുന്നിൽ കൊണ്ടുവരും. ഒരു സാഹചര്യത്തിലും അവരെ വെറുതെ വിടില്ലെന്ന് ഉറപ്പ് നൽകുന്നു.’- രാജ്നാഥ് സിംഗ് പറഞ്ഞു.

അതേസമയം, സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രതികരിച്ചിരുന്നു. സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

 

National

ഡൽഹി സ്ഫോടനം ഉള്ളുലയ്ക്കുന്നത്; കുറ്റക്കാരെ വെറുതെ വിടില്ല: പ്രധാനമന്ത്രി

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ചവരെ വെറുതെവിടില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കുറ്റക്കാരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സംഭവം ഉള്ളുലയ്ക്കുന്നതാണ്. ഉറ്റവരെ നഷ്ടമായവരുടെ വേദന മനസിലാക്കുന്നു. തിങ്കളാഴ്ച രാത്രി മുഴുവൻ സ്ഥിതിഗതികള്‍ വിലയിരുത്തി. അന്വേഷണ ഏജൻസികള്‍ ആഴത്തിൽ പരിശോധിക്കും. ഇരകൾക്ക് നീതി ഉറപ്പാക്കുമെന്നും പ്രധാനമന്ത്രി ഉറപ്പ് നൽകി. ഭൂട്ടാൻ സന്ദര്‍ശനത്തിനിടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

National

ചെങ്കോട്ട സ്ഫോടനം: ചാവേറാക്രമണമെന്ന് സ്ഥിരീകരിച്ച് ഡൽഹി പോലീസ്, അന്വേഷണം എൻഐഎ ഏറ്റെടുക്കും

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിന്‍റെ അന്വേഷണം എൻഐഎ ഏറ്റെടുക്കും. ചാവേർ ആക്രമണ സാധ്യതയാണ് അന്വേഷണ ഏജൻസി സംശയിക്കുന്നത്.

സ്ഫോടനം നടത്തിയ വെള്ള നിറത്തിലുള്ള ഹ്യുണ്ടായ് ഐ20 കാറിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. വാഹനം മൂന്നു മണിക്കൂറിലധികം ചെങ്കോട്ടയ്ക്ക് സമീപമുള്ള പാർക്കിംഗ് സ്ഥലത്ത് നിർത്തിയിട്ടിരുന്നതായാണ് സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നത്.

കറുത്ത മാസ്ക് ഇട്ടയാൾ പാർക്കിംഗ് ഗ്രൗണ്ടിൽ നിന്ന് കാറുമായി ഇറങ്ങുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്. കാറോടിച്ചത് ഫരീദാബാദ് ഭീകരസംഘത്തിൽ ഉൾപ്പെട്ട ഡോക്ടർ ഉമർ മുഹമ്മദാണെന്ന സംശയം ഉണ്ട്. ഇത് സ്ഥിരീകരിക്കാനായി ഡിഎൻഎ പരിശോധന നടത്തും. വിവിധ സംഘങ്ങളായി ചേർന്ന് വിശദമായ അന്വേഷണം തുടരുകയാണ്.

അതേസമയം, സ്ഫോടനം ചാവേർ ആക്രമണമെന്ന് ഡൽഹി പോലീസ് സ്ഥിരീകരിച്ചു. ഫരീദാബാദിലെ ഭീകര സംഘത്തെ അറസ്റ്റ് ചെയ്തതിന് പിന്നാലെ പദ്ധതിയിട്ട ആക്രമണമാണിതെന്നാണ് പോലീസ് വ്യക്തമാക്കുന്നത്. ഭീകരർ ലക്ഷ്യമിട്ടത് തിരക്കേറിയ ചാന്ദ്നി ചൗക്ക് മാർക്കറ്റ് ആണെന്ന സൂചന പുറത്തുവന്നിരുന്നു.

ഡൽഹി സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ രാജ്യത്തെ തന്ത്രപ്രധാന സ്ഥലങ്ങളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. റെയിൽവേ സ്റ്റേഷനിലുകളിലും മെട്രോ സ്റ്റേഷനുകളിലും പോലീസിനെ നിയോഗിച്ചു. രാജ്യത്തെ വിമാനത്താവളങ്ങളുടെ സുരക്ഷ കൂടുതൽ ശക്തമാക്കി. മൂന്ന് ദിവസത്തേക്ക് കർശന പരിശോധന നടത്താനാനാണ് തീരുമാനം.

യാത്രക്കാരുടെ ബാഗേജുകൾ ഉൾപ്പെടെ പരിശോധിക്കുന്നുണ്ട്. പരിശോധനയ്ക്ക് ഡോഗ് സ്‌ക്വാഡിനെയും നിയോഗിച്ചിട്ടുണ്ട്.

Kerala

ചെങ്കോട്ട സ്ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നത്, കുറ്റവാളികളെ ഉടൻ കണ്ടെത്തണം: മുഖ്യമന്ത്രി

തിരുവനന്തപുരം: ഡൽഹിയിലെ ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ സ്‌ഫോടനം മനുഷ്യമനസാക്ഷിയെ ഞെട്ടിക്കുന്നതാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ഈ ഭീകരകൃത്യത്തിന് പിന്നിൽ ആരായാലും അവരെ ഉടനടി കണ്ടെത്താനും തക്കതായ ശിക്ഷ നൽകാനും സാധിക്കണമെന്ന് മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.

സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ ഉറ്റവരുടെ ദുഃഖത്തിൽ പങ്കുചേരുന്നു. പരിക്കേറ്റവർക്ക് മികച്ച ചികിത്സയിലൂടെ എത്രയും വേഗം ജീവിതത്തിലേക്ക് തിരികെ വരാൻ സാധിക്കട്ടെ. രാജ്യത്തിന്‍റെ ക്രമസമാധാനത്തിനും ജനങ്ങളുടെ സുരക്ഷയ്ക്കും വെല്ലുവിളി ഉയർത്തുന്ന ശക്തികൾക്കെതിരെ ജനാധിപത്യ വിശ്വാസികളാകെ ഒറ്റക്കെട്ടായി നിൽക്കണം. ഇനിയും ഇതുപോലൊരു ദുരന്തം ആവർത്തിച്ചു കൂടാ എന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

Kerala

ചെങ്കോട്ട സ്‌ഫോടനം: കേരളത്തിലും ജാഗ്രതാ നിർദേശം, നിരീക്ഷണം ശക്തമാക്കും

തിരുവനന്തപുരം: ഡല്‍ഹിയിലെ സ്‌ഫോടനത്തിന്‍റെ പശ്ചാത്തലത്തില്‍ കേരളത്തിലും അതീവ ജാഗ്രതാ നിര്‍ദേശം. തന്ത്രപ്രധാന കേന്ദ്രങ്ങളില്‍ സുരക്ഷാ പരിശോധനയും പോലീസ് വിന്യാസവും ശക്തമാക്കി. സംസ്ഥാനത്തെ റെയില്‍വെ സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍, ബസ് സ്റ്റാന്‍ഡുകള്‍, ജനത്തിരക്കേറിയ സ്ഥലങ്ങള്‍ ഉള്‍പ്പെടെയുള്ളിടത്താണ് പരിശോധനകള്‍ കര്‍ശനമാക്കിയിരിക്കുന്നത്.

ഡോഗ് സ്‌ക്വാഡ്, ബോംബ് സ്‌ക്വാഡ് എന്നിവരുടെ സഹായത്തോടെയാണ് പോലീസ് പരിശോധന നടക്കുന്നത്. തിരുവനന്തപുരം വിമാനത്താവള പരിസരം, തമ്പാനൂര്‍ റെയില്‍വെ സ്റ്റേഷന്‍, കൊച്ചുവേളി റെയില്‍വെ സ്റ്റേഷന്‍, തമ്പാനൂര്‍ ബസ് ഡിപ്പോ, കിഴക്കേകോട്ട ബസ് ഡിപ്പോ ഉള്‍പ്പെടെയുള്ള സ്ഥലങ്ങളിലാണ് ഇന്നു രാവിലെ മുതല്‍ പരിശോധന തുടങ്ങിയത്. യാത്രക്കാരുടെ ലഗേജുകള്‍ ഉള്‍പ്പെടെ സ്‌കാനര്‍ ഉള്‍പ്പെടെയുളള അത്യാധുനിക ഉപകരണങ്ങളുടെ സഹായത്തോടെയാണ് പരിശോധന തുടരുന്നത്.

സംസ്ഥാന പോലീസ് മേധാവി റവാഡ ചന്ദ്രശേഖറിന്‍റെ നിര്‍ദേശാനുസരണം ജില്ലാ പോലീസ് മേധാവിമാരുടെ മേല്‍നോട്ടത്തിലാണ് സുരക്ഷാ പരിശോധന പുരോഗമിക്കുന്നത്. സംശയാസ്പദമായി നിലയിൽ വ്യക്തികളെയും ഉപേക്ഷിക്കപ്പെട്ട നിലയില്‍ ലഗേജുകളും‍ കാണപ്പെട്ടാല്‍ ജനങ്ങള്‍ പോലീസിനെ അറിയിക്കണമെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. ആര്‍പിഎഫ്, സായുധ പോലീസ് ഉള്‍പ്പെടെ പരിശോധന സംഘത്തിലുണ്ട്.

National

ചെങ്കോട്ട സ്ഫോടനം: കൊല്ലപ്പെട്ട അഞ്ചുപേരെ തിരിച്ചറിഞ്ഞു

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ അഞ്ചുപേരെ തിരിച്ചറിഞ്ഞു. യുപി സ്വദേശി ദിനേശ് മിശ്ര, ഡൽഹി സ്വദേശിയായ വസ്ത്രവ്യാപാരി അമർ കഠാരിയ, ഓട്ടോറിക്ഷാ ഡ്രൈവര്‍ മൊഹ്സിൻ, ബിഹാർ സ്വദേശി പങ്കജ് സൈനി, യുപി സ്വദേശി റുമാൻ എന്നിവരെയാണ് തിരിച്ചറിഞ്ഞത്.

മരിച്ച മറ്റുള്ളവര്‍ ഡൽഹി, യുപി സ്വദേശികളാണെന്നാണ് വിവരം. സ്ഫോടനത്തിൽ എട്ടുപേരുടെ മരണമാണ് ഇതുവരെ കേന്ദ്രം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടുള്ളത്. അതേസമയം, 13 പേര്‍ മരിച്ചതായാണ് അനൗദ്യോഗിക റിപ്പോര്‍ട്ട്. മുപ്പതിലേറെ പേർ പരിക്കേറ്റ് ചികിത്സയിലാണ്.

International

ഡൽഹി സ്ഫോടനക്കേസ്: പാക്കിസ്ഥാനിലും ജാഗ്രത, നോട്ടീസ് ടു എയർമെൻ പുറത്തിറക്കി

ന്യൂഡൽഹി: ഡൽഹിയിലെ സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ പാക്കിസ്ഥാൻ സുരക്ഷാ ജാഗ്രത ഉയർത്തിയതായി റിപ്പോര്‍ട്ട്.

ഇന്ത്യയുടെ ഭാഗത്തുനിന്ന് പ്രത്യാക്രമണത്തിനു സാധ്യതയുണ്ടെന്ന ഇന്‍റലിജൻസ് മുന്നറിയിപ്പുകളെ തുടർന്ന് രാജ്യത്തെ എല്ലാ വ്യോമതാവളങ്ങളിലും എയർഫീൽഡുകളിലും റെഡ് അലർട്ട് പ്രഖ്യാപിച്ചതായാണ് റിപ്പോർട്ട്. ഇന്നും ബുധനാഴ്ചയും നോട്ടീസ് ടു എയർമെൻ പുറത്തിറക്കിയിട്ടുണ്ട്.

കരസേന, നാവികസേന, വ്യോമസേന എന്നിവയോട് ഏത് സാഹചര്യങ്ങളെയും നേരിടാൻ തയാറെടുക്കാനും പാക് സെൻട്രൽ കമാൻഡ് നിർദ്ദേശം നൽകിയിട്ടുണ്ട്. പാക്കിസ്ഥാന്‍റെ വ്യോമപ്രതിരോധ സംവിധാനം ഇന്ത്യ-പാക് അതിർത്തിയിലെ വ്യോമാതിർത്തി സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

National

ചെങ്കോട്ട സ്ഫോടനം: ഡൽഹിയിൽ നിർണായക നീക്കങ്ങൾ, അമിത് ഷായുടെ അധ്യക്ഷതയിൽ യോഗം

ന്യൂഡൽഹി: ചെങ്കോട്ട സ്ഫോടനം സംബന്ധിച്ച് വിലയിരുത്താൻ രാവിലെ 9:30 ന് ആഭ്യന്തരമന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ ഉന്നതതല യോഗം ചേരും. നടന്നത് ഭീകരാക്രമണമാണെന്ന സൂചയുള്ള സാഹചര്യത്തിലാണ് നിർണായക യോഗം ചേരുന്നത്. ഐബി ഡയറക്ടർ, ആഭ്യന്തര സെക്രട്ടറി, ഡൽഹി പോലീസ് കമ്മീഷണർ, മറ്റ് മുതിർന്ന ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.

അതേസമയം, സ്ഫോടനത്തിന്‍റെ പശ്ചാത്തലത്തിൽ ചെങ്കോട്ട പരിസരത്ത് നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി. തിങ്കളാഴ്ച രാത്രി പഹാർഗഞ്ച്, ദര്യഗഞ്ച്, പരിസര പ്രദേശങ്ങളിലെ ഹോട്ടലുകളിൽ രാത്രി മുഴുവൻ പോലീസ് പരിശോധന നടത്തിയിരുന്നു. സ്ഫോടനവുമായി ബന്ധപ്പെട്ട് പൊലീസ് 13 പേരെ ഇതുവരെ ചോദ്യം ചെയ്തു.

National

ചെങ്കോട്ട നടുങ്ങി, രാജ്യവും

ചരിത്രസ്മാരകമായ ചെങ്കോട്ടയ്ക്കു സമീപമുണ്ടായ സ്ഫോടനത്തിന്‍റെ ആഘാതത്തിലാണു രാജ്യം. നഗരവാസികളിൽ ഇതു വലിയ ആശങ്ക പരത്തി.

സ്ഫോടനമുണ്ടായ മെട്രോ സ്റ്റേഷന്‍റെ ഒന്നാം ഗേറ്റിനു സമീപത്തുനിന്ന് കേവലം 270 മീറ്റർ മാത്രം അകലെയാണു ചെങ്കോട്ട സ്ഥിതിചെയ്യുന്നത്. ഇവിടെനിന്ന് കേവലം 250 മീറ്റർ മാത്രം അകലെയാണ് ഏഷ്യയിലെ ഏറ്റവും പഴയതും വലിപ്പമേറിയതുമായ ഇലക്‌ട്രോണിക് മാർക്കറ്റുകളിലൊന്നായ ഓൾഡ് ലജ്പത് റായ് മാർക്കറ്റ്.

500 മീറ്റർ അകലെ ഡൽഹി ജുമാ മസ്ജിദും സ്ഥിതിചെയ്യുന്നു. പരന്പരാഗതമായി സ്വാതന്ത്ര്യദിനത്തിൽ ചെങ്കോട്ടയിലാണ് പ്രധാനമന്ത്രി ദേശീയ പതാകയുയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യാറുള്ളത്.

നിത്യേന ആയിരക്കണക്കിനു സഞ്ചാരികളാണ് ചെങ്കോട്ട സന്ദർശിക്കാനെത്തുന്നത്. ഇതിൽ നല്ലൊരുപങ്ക് സഞ്ചാരികളും മെട്രോയിലെത്തി ഇന്നലെ സ്ഫോടനം നടന്ന റോഡിലൂടെ നടന്നാണ് ചെങ്കോട്ടയിലെത്തുന്നത്. ചെങ്കോട്ടയിലേക്കുള്ള പ്രവേശനസമയം രാവിലെ 9.30 മുതൽ വൈകുന്നേരം 4.30 വരെയാണ്.

തിരക്കേറിയ സമയത്തായിരുന്നു സ്ഫോടനമെങ്കിൽ ആളപായം കനത്ത തോതിലുണ്ടാകുമായിരുന്നു.

Latest News

Up